Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാളെ സേവ് ബംഗാള്‍ ദിനം: ടാഗോര്‍ ജയന്തി ദിനത്തില്‍ ഗീതാഞ്ജലി ആലപിച്ച് സാംസ്‌കാരിക നായകരുടെ ഐക്യദാര്‍ഢ്യം

വൈകിട്ട് 6ന് വീടുകളില്‍ സേവ് ബംഗാള്‍ പ്ലക്കാര്‍ഡുകളേന്തി ദീപം തെളിയിക്കും. ദേശീയ ഗാനമാലപനത്തോടെ ചടങ്ങ് സമാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 07:36 pm IST
in India

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ബംഗാളില്‍ നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ഇന്ന് സേവ് ബംഗാള്‍ ദിനം. ടാഗോര്‍ ജയന്തി ദിനമായ വെള്ളിയാഴ്ച രാവിലെ 9 ന്ഗീതാഞ്ജലി ആലപിച്ച് തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നായകന്മാരും ബംഗാളിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.വൈകിട്ട് 6ന് വീടുകളില്‍ സേവ് ബംഗാള്‍ പ്ലക്കാര്‍ഡുകളേന്തി ദീപം തെളിയിക്കും. ദേശീയ ഗാനമാലപനത്തോടെ ചടങ്ങ് സമാപിക്കും.

കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ചിന്തയുടെയും ഈറ്റില്ലമായിരുന്ന ബംഗാള്‍ ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മമതാ ബാനര്‍ജിയുടെ ഭരണ ത്തണലില്‍ അഴിഞ്ഞാടുന്ന കലാപകാരികളുടെ അതിനിന്ദ്യമായ ആക്രമണങ്ങളുടെ പേരിലാണെന്ന്  തപസ്യ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യപരമായ സംവാദമാണ് ആരോഗ്യകരമായ രാഷ്‌ട്രീയ ചിന്തയുടെ നട്ടെല്ല്. ഈ യാഥാര്‍ത്ഥ്യം പൂര്‍ണമായും നിരസിച്ചു കൊണ്ടുള്ള അക്രമങ്ങളാണ് ബംഗാളിലിന്ന് അശാന്തി പടര്‍ത്തുന്നത്. ദേശീയതയുടെ പതാകയേന്തിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിരയാവുന്നു. മാതാപിതാക്കന്മാരുടെ മുന്നില്‍ വെച്ച് മക്കള്‍ കൊല്ലപ്പെടുന്നു.  

വീടുകള്‍ അഗ്‌നിക്കിരയാവുന്നു. എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ തല്ലിത്തകര്‍ക്കുന്നു. ഏകാധിപതിയായ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റതോടെ ബംഗാള്‍ കലാപത്തീച്ചൂളയായി മാറുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതിന്റെ ഒട്ടേറെ വാര്‍ത്തകള്‍ പുറത്തു വരുന്നു. രവീന്ദ്രനാഥ ടാഗൂറിന്റെയും സത്യജിത് റേയുടെയും മണ്ണില്‍ വെച്ച് സാധുക്കളായ മനുഷ്യര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും പിറന്ന നാട്ടില്‍ നിന്ന് നിരാലംബരായി ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നത് കാണാതെ പോകുന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതു സമൂഹവും ഈ കാട്ടാള നീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തപസ്യ അഭ്യര്‍ത്ഥിച്ചു.  കലാപകാരികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് ഉചിതമായ ശിക്ഷ നല്‍കുവാന്‍ ഭരണകൂടത്തിന് ചുമതലയുണ്ട്. . ബംഗാളിലെ ക്രമസമാധാനനില ശാന്തമാക്കുവാന്‍  ആവശ്യമായ നടപടികള്‍  ബംഗാള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.

Tags: ബംഗാള്‍Thapasyaരവീന്ദ്രനാഥ ടാഗോര്‍ടാഗോര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

News

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

Kerala

അക്കാദമിയിൽ അക്കിത്തത്തിന്റെ ഛായാചിത്രം: തപസ്യ നിവേദനം നൽകി

Samskriti

തപസ്യയുടെ ഉത്കൃഷ്ടതയെ പരിപോഷിപ്പിക്കുന്നവര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.