Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്ര നടത്തിയതില്‍ ആശങ്ക

ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ ലാഹോറില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്രയില്‍ പങ്കെടുത്തതില്‍ ആശങ്ക. പ്രചാകനായ നബിയുടെ മരുമകന്‍ ഇമാം അലിയുടെ ഓര്‍മ്മപുതുക്കലുമായി ബന്ധപ്പെട്ടായിരുന്നു ഈ ദുഖാചരണഘോഷയാത്രാച്ചടങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 06:31 pm IST
in World

ലാഹോര്‍: ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ ലാഹോറില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്രയില്‍ പങ്കെടുത്തതില്‍ ആശങ്ക. പ്രചാകനായ നബിയുടെ മരുമകന്‍ ഇമാം അലിയുടെ ഓര്‍മ്മപുതുക്കലുമായി ബന്ധപ്പെട്ടായിരുന്നു ഈ ദുഖാചരണഘോഷയാത്രാച്ചടങ്ങ്.  

പലരും മുഖംമൂടി ധരിക്കാതെയാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഇതോടെ കോവിഡ് വീണ്ടും ആയിരങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. നബി പ്രവാചകന്റെ മരുകമന്‍ ഇമാം അലിയുടെ ഓര്‍മ്മപുതുക്കലുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്ര ഉപേക്ഷിക്കമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ പാക്സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചാണ് ലാഹോറിലെ ഘോഷയാത്ര നടന്നത്.  

എണ്ണായിരം മുതല്‍ പതിനായിരം പേര്‍ വരെ ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. “എനിക്ക് ഓര്‍മ്മവെച്ച നാള്‍ മുതല്‍ എല്ലാ വര്‍ഷവും ഞാന്‍ ഈ ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. പലകാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഷിയാകളുടെ  ഈ ദുഖാചരണച്ചടങ്ങ് മുടക്കാന്‍ ശ്രമിക്കുകയായിരുന്നു.,”- 28 കാരനായ അലി കാസ്മി പറയുന്നു.  

പാകിസ്ഥാനില്‍ മൊത്തം ജനസംഖ്യയില്‍ 20 ശതമാനം പേര്‍ ഷിയാകളാണ്. പാകിസ്ഥാനില്‍ ഉടനീളം ചെറുതും വലുതമായ നഗരങ്ങളില്‍ ഇതുപോലുള്ള ചെറുതും വലുതുമായ ദുഖാചരണ മതഘോഷയാത്രകള്‍ നടന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലായ പാകിസ്ഥാന്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ കഠിനപ്രയത്നം നടത്തിവരികയാണ്. എട്ട് ലക്ഷം പേരാണ് രോഗബാധിതര്‍. 18,000 പേര്‍ കോവിഡ് മൂന്നാംതരംഗത്തില്‍ മാത്രം മരിച്ചു.   22 കോടി വരുന്ന ജനങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രമേ ഇവിടെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ.  

ഈയിടെ തെഹ്‌റീക് ഇ ലബായ്‌ക് പാകിസ്ഥാന്‍ (ടിഎല്‍പി) വിഭാഗത്തില്‍പ്പെട്ട മതമൗലികവാദികള്‍ പാകിസ്ഥാനിലെ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ അക്രമസമരം ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു. ഇതിന് ശേഷം മതപരമായ കൂടിച്ചേരലുകള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണ് പാക് സര്‍ക്കാര്‍. റമദാന്‍ മാസത്തില്‍ എല്ലാ ദിവസവും പള്ളികള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ സാമൂഹ്യ അകലം പാലിക്കാതെയും മുഖംമൂടി ധരിക്കാതെയും ആയിരങ്ങളാണ് രാത്രികാല മതപ്രാര്‍ത്ഥനകളില്‍ പങ്കെടുത്തത്.

Tags: ഇമാം അലിimran khanമാര്‍ച്ച്Devoteesപാക്കിസ്ഥാന്‍Virusഷിയാപ്രവാചകന്‍പ്രചാകനായ നബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.