Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിലിപ്പൈന്‍സ് എംബസിയിലേക്ക് ഓക്‌സിജന്‍ വേണമെന്ന് വ്യാജസന്ദേശം; മോദിയെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത തരൂരിനും ജയ്‌റാം രമേഷിനും കൈപൊള്ളി

എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസിന്റെ അമളി വെളിച്ചത്തായത്. ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് ഓക്‌സിജന്‍ വേണമെന്നത് വ്യാജസന്ദേശമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. "ഫിലിപ്പൈന്‍സില്‍ കോവിഡ് ഇല്ലാത്തതിനാല്‍ അവിടെ ഓക്‌സിജന്‍ വേണമെന്ന ഈ സന്ദേശം വ്യാജമാണ്. കോണ്‍ഗ്രസ് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിച്ചതാണ്. ആളുകള്‍ ഓക്‌സിജന് വേണ്ടി കാത്തിരിക്കുമ്പോള്‍ സിലിണ്ടറുകള്‍ ഇങ്ങിനെ പാഴാക്കുന്നത് ശരിയല്ല," ജയശങ്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 03:55 pm IST
in India

ന്യൂദല്‍ഹി: ഫിലിപ്പൈന്‍സ് എംബിസിയിലേക്ക് ഓക്‌സിജന്‍ വേണമെന്ന് ആവശ്യപ്പെട്ട് വന്ന വ്യാജസന്ദേശം കിട്ടിയ ഉടന്‍ മോദി സര്‍ക്കാരിനെതിരെ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് പക്ഷെ കൈപൊള്ളി.  

ദല്‍ഹിയിലെ ഫിലിപ്പൈന്‍സ് എംബസിയിലേക്കാണ് മനിലയില്‍ നിന്ന് ഒരു വ്യാജ ഫോണ്‍ സന്ദേശം എത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഫിലിപ്പൈന്‍സിന് അടിയന്തരമായി ഓക്സിജന്‍ വേണമെന്നതായിരുന്നു  ഈ ഫോണ്‍ സന്ദേശം. ഉടനെ ദല്‍ഹിയിലെ ഫിലിപ്പൈന്‍സ് എംബസി ഈ ആവശ്യം ട്വീറ്റ് ചെയ്തു. അധികം വൈകാതെ ദല്‍ഹിയിലെ ന്യൂസിലാന്‍റ് ഹൈമ്മീഷന്‍ ഓഫീസും ഫിലിപ്പൈന്‍സ് എംബസിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വേണമെന്ന ആവശ്യം സ്വമേധയാ ട്വീറ്റ് ചെയ്തു. ഇത് കണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ പ്രസിഡന്‍റ് ശ്രീനവാസിന്റെ നേതൃത്വത്തില്‍ ഈ അവസരം മുതലാക്കി ഫിലിപ്പൈന്‍സ് എംബസിയില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അമളി മനസ്സിലായ ഫിലിപ്പൈന്‍സ് എംബസി ട്വിറ്റര്‍ വഴി വേഗത്തില്‍ ഇക്കാര്യം തിരുത്തി. ഓക്സിജന്‍ സിലിണ്ടറുകള്‍ വേണമെന്ന ആവശ്യം വ്യാജമാണെന്നായിരുന്നു  ഫിലിപ്പൈന്‍സ് എംബസിയുടെ ട്വീറ്റ്. 

പക്ഷെ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ അപ്പോഴേക്കും ഫിലിപ്പൈന്‍സ് എംബസിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേഷും അപ്പോഴേക്കും മോദി സര്‍ക്കാരിനെ ട്വിറ്ററിലൂടെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ കടന്നാക്രമിച്ചു. ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് ഓക്‌സിജന്‍ നല്‍കാന്‍ തുനിഞ്ഞിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തരൂരും ജയറാം രമേഷും ട്വീറ്റില്‍ അഭിനന്ദിച്ചു. ഒരു വിദേശ എംബസിയുടെ ഓക്‌സിജന്‍ വേണമെന്ന അടിയന്തര ആവശ്യം കേള്‍ക്കാന്‍ ഇന്ത്യയില്‍ യൂത്ത് കോണ്‍ഗ്രസേ ഉണ്ടായുള്ളൂ എന്നും ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം ഉറങ്ങുകയായിരുന്നോ എന്നുമാണ് ജയറാം രമേഷ് ഉയര്‍ത്തിയ ചോദ്യം.

ന്യൂസിലാന്‍റ് ഹൈകമ്മീഷന്‍ യൂത്ത് കോണ്‍ഗ്രസിനോട് ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് വേണ്ടി ഓക്‌സിജന്‍ ചോദിച്ചത് ഈ പിടിപ്പുകെട്ട സര്‍ക്കാരിന് അതിന് കഴിയാത്തതുകൊണ്ടാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ഓക്‌സിജന്‍ എത്തിക്കുമെന്ന് അറിയാമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസിന്റെ അമളി വെളിച്ചത്തായത്. ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് ഓക്‌സിജന്‍ വേണമെന്നത് വ്യാജസന്ദേശമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഫിലിപ്പൈന്‍സില്‍ കോവിഡ് ഇല്ലാത്തതിനാല്‍ അവിടെ ഓക്‌സിജന്‍ വേണമെന്ന ഈ സന്ദേശം വ്യാജമാണ്. കോണ്‍ഗ്രസ് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിച്ചതാണ്. ആളുകള്‍ ഓക്‌സിജന് വേണ്ടി കാത്തിരിക്കുമ്പോള്‍ സിലിണ്ടറുകള്‍ ഇങ്ങിനെ പാഴാക്കുന്നത് ശരിയല്ല,” ജയശങ്കര്‍ പറഞ്ഞു.

Tags: ന്യൂസിലാന്‍റ്മോഡിShashi Tharoorഓക്‌സിജന്‍ജയറാം രമേഷ്എസ് ജയശങ്കര്ഡോ. എസ്. ജയശങ്കര്‍newzlandനരേന്ദ്രമോദിഫിലിപ്പൈന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.