Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ ദേവി ആശുപത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു; രോഗികളെ തടഞ്ഞു; സ്വകാര്യ ലോബിയുടെ ക്വട്ടേഷനെടുത്ത് കൗണ്‍സിലര്‍

കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30ന് ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:27 pm IST
in Kerala

തിരുവനന്തപുരം: സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തില്‍  ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴോളം സിപിഎമ്മുകാരാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്‌ക്കുള്ള നിരക്ക് ഇന്നലെ രാവിലെ സര്‍ക്കാര്‍ കുറച്ചില്ലെന്ന് അറിയാമായിരുന്നിട്ടും വ്യാജ ആരോപണം ഉന്നയിച്ചാണ് ബോധപൂര്‍വം ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നത്.

കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ രോഗികളെ  തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30ന് ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.  

ഈസമയം നിരവധി രോഗികള്‍ ബുദ്ധിമുട്ടുകയായിരുന്നു. കൂട്ടിരിപ്പുകാരും കൂടെവന്നവരും ആശുപത്രിക്കുള്ളില്‍ കടക്കാനാകാതെ വിഷമിച്ചു. ഒടുവില്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധകര്‍ക്ക് നേരെ തിരിഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നായപ്പോള്‍ പോലീസ് ഇടപെട്ട്  പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഇതു സംബന്ധിച്ച് ഡിഎംഒ ഉത്തരവ് ഇറക്കിയത്. നിലവില്‍ ആറ്റുകാല്‍ദേവി ആശുപത്രി മറ്റൊരു ലാബില്‍ നല്‍കിയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്ന മുറയ്‌ക്കു മാത്രമേ പരിശോധനയ്‌ക്കുള്ള തുകയിലും മാറ്റംവരുത്താന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന ് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പ്രതിഷേധമായി ആശുപത്രിയിലേക്ക് സിപിഎം കൗണ്‍സിലര്‍ എത്തിയത്.

കൊവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള സിപിഎം ഗൂഢശ്രമം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മികച്ചുനില്‍ക്കുന്ന കേന്ദ്രങ്ങളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢശ്രമം സിപിഎമ്മിന്റെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞനിരക്കില്‍ മരുന്ന് ലഭ്യമായിരുന്ന എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടിയത്  സ്ഥലത്തെ സിപിഎം കൗണ്‍സിലറും മേയറും ഇടപെട്ടാണ്. 

സമാനമായ സംഭവമാണ് ആറ്റുകാല്‍ ദേവി ആശുപത്രിക്ക് നേരെയും സിപിഎം അഴിച്ചുവിടുന്നത്. നിലവില്‍ കൊവിഡ് ചികിത്സയ്‌ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സൗകര്യമുള്ള തലസ്ഥാനജില്ലയിലെ ആശുപത്രിയാണിത്. അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ തകര്‍ത്ത് മറ്റൊരു ലോബിക്ക് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നിലപാടെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Tags: തിരുവനന്തപുരംhospitalattackcpimattukal devi hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.