Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ് വാക്‌സിന്‍ വിതരണം; ക്രമക്കേട് തുടരുന്നു

പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ് ഡോസ് വാക്‌സിന്‍ ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:53 am IST
in Alappuzha

ആലപ്പുഴ: കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഭരണാനൂകൂല രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി  ക്രമക്കേട് തുടരുന്നു. കോവിഡ് പോര്‍ട്ടലില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തവരെ ദ്രോഹിക്കുന്ന സമീപനമാണ് പല സെന്ററുകളിലും നടക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പൊതുജനങ്ങള്‍ തങ്ങളുടെ ദുരിതവും, ക്രമക്കേടുകളും അറിയിക്കാന്‍ ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവരെ ഔദ്യോഗിക  മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ എടുക്കാറുമില്ല.  

മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്‌സിന്‍ ലഭിക്കാതെ മടങ്ങേണ്ടി വരുന്നവര്‍ ആരോട് പരാതി പറയണം, ബന്ധപ്പെടണം എന്നതു പോലും അറിയാതെ കുഴങ്ങുകയാണ്. എന്നാല്‍ ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവരുടെ മുന്നിലൂടെ വാക്‌സിന്‍ എടുത്ത മടങ്ങുന്ന കാഴ്ചയും പല വാക്‌സിനേഷന്‍ സെന്ററുകളിലുമുണ്ട്. കോവിഡ് വാക്‌സിനേഷന്‍ ഭരണാനുകൂല സംഘടനകളും, ജീവനക്കാരും കയ്യടക്കിയ അവസ്ഥയിലാണ്.

പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ്  ഡോസ് വാക്‌സിന്‍ ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കാറില്ല. ഇവിടങ്ങളില്‍ രാഷ്‌ട്രീയ, ഉദ്യോഗസ്ഥ പിന്‍ബലമുള്ളവര്‍ നേരിട്ട് എത്തി വാക്‌സിന്‍ എടുക്കുന്നതായാണ് ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്തില്‍  പിഎച്ച്‌സിയില്‍ 100 ഡോസ് വാക്‌സിന്‍ ഉള്ളതായി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ കാണിച്ചിരുന്നെങ്കിലും, ടൈം സ്ലോട്ട് ലഭിക്കാതിരുന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. പരാതി പറഞ്ഞവരോട് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.

ഇന്നലെ മുട്ടാറിലെ മിത്രക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതിലും വിചിത്രമായ സംഭവങ്ങളാണ് നടന്നത്. വാക്‌സിന്‍ എടുക്കുന്നതിനായി ഓണ്‍ലൈനിലൂടെ തീയതിയും, സമയവും  രേഖമൂലം അനുവദിച്ച് കിട്ടിയവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഓണ്‍ലൈനിലൂടെ ലഭിച്ച അറിയിപ്പിന്റെ പ്രിന്റൗട്ടുമായി എത്തിയവര്‍ക്ക് പോലും ആദ്യം വാക്‌സിന്‍ നിഷേധിക്കാനാണ് ശ്രമിച്ചത്. നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചെങ്കിലും തങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കാത്തതിനാല്‍ വാക്‌സിന്‍ നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ വാശിപിടിച്ചു. ദൂരപ്രദേശങ്ങളില്‍ നിന്ന് എത്തിയ പ്രായമായവര്‍ അടക്കമുള്ളവരോട് ഏറെ നേരം ക്യൂ നിന്ന് ശേഷമാണ് വാക്‌സിന്‍ നല്‍കില്ലെന്ന് അറിയിക്കുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചവര്‍ക്ക് പോലും ഇവിടെ വാക്‌സിന്‍ നല്‍കാന്‍ തയ്യാറായത്.

Tags: covidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.