Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാക്‌സിന്‍ വിതരണത്തിലെ അപാകത ജനങ്ങള്‍ വട്ടംകറങ്ങുന്നു

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 04:18 pm IST
in Palakkad

കൂറ്റനാട്: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും ഒരുപോലെ വട്ടംകറക്കുന്നു. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിനായി നെട്ടോട്ടമോടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും അതെല്ലാം സഹിച്ച് കുത്തിവെപ്പ് ലഭ്യമായിരുന്നു. തിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്രവലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ തിരക്ക് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വാക്‌സിന്‍ ലഭിക്കൂ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ജനങ്ങളെ വലക്കുന്നത്.  

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.  

ആദ്യമൊക്കെ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ വാക്‌സിന്‍ ലഭിച്ചിരുന്ന സമയത്ത് ഇപ്പൊ ഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന അവസ്ഥയാണ്. നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അവര്‍ക്കിപ്പോഴും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ല. മാത്രമല്ല, ഇവരില്‍ ഭൂരിഭാഗം ഷെഡ്യൂള്‍ ചെയ്യണമെന്ന കാര്യമറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ്.  

രജിസ്റ്റര്‍ കഴിഞ്ഞ് ഷെഡ്യൂള്‍ ചെയ്യാനെത്തുന്നവര്‍ക്ക് ദിവസങ്ങളായി അത് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച മെസേജുമായി ആശുപത്രിയില്‍ എത്തിയവര്‍ക്ക്, ‘നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വരൂ’ എന്ന മറുപടിയാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്നത്. അവിടുന്ന് തിരിച്ച് ജനസേവന കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഡേറ്റ് ലഭിക്കുന്നില്ല എന്ന മറുപടിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്.  

ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും  ഷെഡ്യൂള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. വക്‌സിന്റെ ലഭ്യതക്ക് അനുസരിച്ചാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുക. വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രമേ  ഇപ്പോള്‍  കഴിയുകയുള്ളൂ. ഇത് ഒരു പകുതി പണിയാണ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ക്കെല്ലാം സൈറ്റ് ഓപ്പണാവുന്ന സമയത്ത് ഷെഡ്യൂള്‍ ചെയ്യുക എന്നതും എളുപ്പമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് അസാധ്യമാണ്. എന്ന്, എപ്പോള്‍  ഷെഡ്യൂള്‍ ചെയ്യണമെന്ന് കൃത്യമായ ഉത്തരമില്ല.

ഓണ്‍ലൈനില്‍ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,  ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷെഡ്യൂള്‍ ചെയ്യാനാവുന്ന വിവരം അറിയുന്നത്. കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഷെഡ്യൂള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ അയല്‍ സംസ്ഥാനങ്ങളായ  കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും എല്ലാ ജില്ലകളിലും വാക്‌സിന് ഷെഡ്യൂള്‍ എല്ലാ ദിവസം ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചില കള്ളകളികളാണ് ഇതിനുപിന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

കഴിഞ്ഞദിവസം ജില്ലയിലെ എല്ലാ താലൂക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി അത് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്ന സാധാരണക്കാരായ ആളുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. ആശുപത്രിയിലേക്കും അക്ഷയ കേന്ദ്രങ്ങളിലേക്കും മാറിമാറി പോകേണ്ട അവസ്ഥയാണ്.

Tags: hospitalആരോഗ്യ പ്രവര്‍ത്തകര്‍vaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.