Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് അച്ഛന്‍, ഇന്ന് മകന്‍ ; സന്യാസിമാരെ ലാത്തികൊണ്ടടിച്ച തെറ്റിന് ആറ് വര്‍ഷത്തിന് ശേഷം മാപ്പ് ചോദിച്ച് അഖിലേഷ് യാദവ്

2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 04:19 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആറ് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ സന്യാസിമാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യാന്‍ ഉത്തരവിട്ടതില്‍ മാപ്പ് ചോദിച്ച് സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്.

2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു. ഈ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സന്യാസിമാര്‍ക്ക് പരിക്കേറ്റു. ഇത് സന്യാസസമൂഹത്തിനിടയില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ ഏപ്രില്‍ 2021. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ അഖിലേഷ് യാദവ് ഹരിദ്വാറിലെ കന്‍ഖലില്‍ ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതിയുടെ  ആശ്രമം സന്ദര്‍ശിച്ചു. 2015ല്‍ സന്യാസിമാര്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

അന്നത്തെ ലാത്തിച്ചാര്‍ജ്ജില്‍ ശങ്കരാചാര്യരുടെ ശിഷ്യനായ സ്വാമി അവിമുക്തേശ്വരാനന്ദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹവുമായും അഖിലേഷ് യാദവ് ആശ്രമത്തില്‍ കൂടിക്കാഴ്ച നടത്തി.

പക്ഷെ ലാത്തിച്ചാര്‍ജ്ജോ വെടിവെപ്പോ നടത്തിയ ശേഷം മാപ്പ് പറയുക എന്നത് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വിഷയമല്ല. ഇതുപോലെ 1990ല്‍ അഖിലേഷിന്റെ അച്ഛനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി മുലായം സിംഗ് യാദവ് കര്‍സേവകരെ വെടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ കോത്താരി സഹോദരന്മാര്‍ ഉള്‍പ്പെടെ പല കര്‍സേവകരുടെയും ജീവന്‍ നഷ്ടമായി. എന്നാല്‍ 2016ല്‍ മുലായംസിംഗ് 1990ലെ വെടിവെപ്പില്‍ മാപ്പ് ചോദിച്ചു. 2017ലെ യുപി നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു അച്ഛന്‍ മുലായം സിംഗിന്റെ മാപ്പിരക്കല്‍.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്മുലായം സിംഗ് യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

പുതിയ വാര്‍ത്തകള്‍

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.