Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് അച്ഛന്‍, ഇന്ന് മകന്‍ ; സന്യാസിമാരെ ലാത്തികൊണ്ടടിച്ച തെറ്റിന് ആറ് വര്‍ഷത്തിന് ശേഷം മാപ്പ് ചോദിച്ച് അഖിലേഷ് യാദവ്

2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 04:19 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആറ് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ സന്യാസിമാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യാന്‍ ഉത്തരവിട്ടതില്‍ മാപ്പ് ചോദിച്ച് സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്.

2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു. ഈ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സന്യാസിമാര്‍ക്ക് പരിക്കേറ്റു. ഇത് സന്യാസസമൂഹത്തിനിടയില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ ഏപ്രില്‍ 2021. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ അഖിലേഷ് യാദവ് ഹരിദ്വാറിലെ കന്‍ഖലില്‍ ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതിയുടെ  ആശ്രമം സന്ദര്‍ശിച്ചു. 2015ല്‍ സന്യാസിമാര്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

അന്നത്തെ ലാത്തിച്ചാര്‍ജ്ജില്‍ ശങ്കരാചാര്യരുടെ ശിഷ്യനായ സ്വാമി അവിമുക്തേശ്വരാനന്ദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹവുമായും അഖിലേഷ് യാദവ് ആശ്രമത്തില്‍ കൂടിക്കാഴ്ച നടത്തി.

പക്ഷെ ലാത്തിച്ചാര്‍ജ്ജോ വെടിവെപ്പോ നടത്തിയ ശേഷം മാപ്പ് പറയുക എന്നത് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വിഷയമല്ല. ഇതുപോലെ 1990ല്‍ അഖിലേഷിന്റെ അച്ഛനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി മുലായം സിംഗ് യാദവ് കര്‍സേവകരെ വെടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ കോത്താരി സഹോദരന്മാര്‍ ഉള്‍പ്പെടെ പല കര്‍സേവകരുടെയും ജീവന്‍ നഷ്ടമായി. എന്നാല്‍ 2016ല്‍ മുലായംസിംഗ് 1990ലെ വെടിവെപ്പില്‍ മാപ്പ് ചോദിച്ചു. 2017ലെ യുപി നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു അച്ഛന്‍ മുലായം സിംഗിന്റെ മാപ്പിരക്കല്‍.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്മുലായം സിംഗ് യാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.