Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിന് കവചമൊരുക്കി സിപിഎം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നില്‍ ഭയം

ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്‍, ജലീലിനെ അനുകൂലിച്ചത്.

അനീഷ് അയിലംbyഅനീഷ് അയിലം
Apr 11, 2021, 06:41 pm IST
inKerala

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്ന് ലോകായുക്ത വിധി വന്നതിനു പിന്നാലെ മന്ത്രിക്ക് സുരക്ഷയൊരുക്കി സിപിഎമ്മും സര്‍ക്കാരും. വിധിയെ നിയമപരമായി നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിച്ചത്. മുഖ്യമന്ത്രിയും ജലീലും തമ്മിലുള്ള ഇടപാടുകള്‍ പുറത്താകുമെന്ന ഭയത്തിലാണ് സംരക്ഷണം നല്‍കുന്നതെന്നാണ് ആരോപണം.

ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്‍, ജലീലിനെ അനുകൂലിച്ചത്. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസാണിതെന്ന കെ.ടി. ജലീലിന്റെ അതേ അവകാശവാദങ്ങള്‍ സിപിഎമ്മും സര്‍ക്കാരും ഏറ്റുപിടിക്കുകയാണ്.  

ഇതേതരത്തിലുള്ള ബന്ധുനിയമനം നടത്തിയതിന് ഇ.പി.ജയരാജന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ വിവാദങ്ങളിലെല്ലാം ജലീലിന് പൂര്‍ണ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. കോണ്‍സുലേറ്റുമായുള്ള ഇടപെടലിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ജലീലിനെ പിന്തുണച്ചു. ഖുര്‍ ആന്‍ കടത്തില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോഴും പിണറായി വിജയന്‍ സംരക്ഷിച്ചു. ഇ ഡി ചോദ്യം ചെയ്തപ്പോഴും രാജി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി. സാങ്കേതിക സര്‍വകലാശാല അദാലത്തിലെ മാര്‍ക്ക് ദാനം ചെയ്യല്‍, മലയാളം സര്‍വകലാശാല ഭൂമി വിവാദം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം തുടങ്ങി എല്ലാ ദുരൂഹ ഇടപെടലുകളിലും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തി.  

രാജിവച്ച ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷമാണ് തിരിച്ചെത്താനായത്. ടെലഫോണ്‍ വിവാദത്തില്‍ എ.കെ. ശശീന്ദ്രനും കായല്‍ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനം നഷ്ടമായി. അപ്പോഴെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളെ കൈവിട്ടു. ജലീലിന്  മുഖ്യമന്ത്രിയുടെ രഹസ്യ ഇടപാടുകള്‍ അറിയാം എന്നതിനാലാണ് രക്ഷിക്കുന്നതെന്നാണ് ആരോപണം.

Tags: Pinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.