Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിന് കവചമൊരുക്കി സിപിഎം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നില്‍ ഭയം

ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്‍, ജലീലിനെ അനുകൂലിച്ചത്.

അനീഷ് അയിലം by അനീഷ് അയിലം
Apr 11, 2021, 06:41 pm IST
in Kerala

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്ന് ലോകായുക്ത വിധി വന്നതിനു പിന്നാലെ മന്ത്രിക്ക് സുരക്ഷയൊരുക്കി സിപിഎമ്മും സര്‍ക്കാരും. വിധിയെ നിയമപരമായി നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിച്ചത്. മുഖ്യമന്ത്രിയും ജലീലും തമ്മിലുള്ള ഇടപാടുകള്‍ പുറത്താകുമെന്ന ഭയത്തിലാണ് സംരക്ഷണം നല്‍കുന്നതെന്നാണ് ആരോപണം.

ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്‍, ജലീലിനെ അനുകൂലിച്ചത്. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസാണിതെന്ന കെ.ടി. ജലീലിന്റെ അതേ അവകാശവാദങ്ങള്‍ സിപിഎമ്മും സര്‍ക്കാരും ഏറ്റുപിടിക്കുകയാണ്.  

ഇതേതരത്തിലുള്ള ബന്ധുനിയമനം നടത്തിയതിന് ഇ.പി.ജയരാജന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ വിവാദങ്ങളിലെല്ലാം ജലീലിന് പൂര്‍ണ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. കോണ്‍സുലേറ്റുമായുള്ള ഇടപെടലിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ജലീലിനെ പിന്തുണച്ചു. ഖുര്‍ ആന്‍ കടത്തില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോഴും പിണറായി വിജയന്‍ സംരക്ഷിച്ചു. ഇ ഡി ചോദ്യം ചെയ്തപ്പോഴും രാജി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി. സാങ്കേതിക സര്‍വകലാശാല അദാലത്തിലെ മാര്‍ക്ക് ദാനം ചെയ്യല്‍, മലയാളം സര്‍വകലാശാല ഭൂമി വിവാദം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം തുടങ്ങി എല്ലാ ദുരൂഹ ഇടപെടലുകളിലും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തി.  

രാജിവച്ച ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷമാണ് തിരിച്ചെത്താനായത്. ടെലഫോണ്‍ വിവാദത്തില്‍ എ.കെ. ശശീന്ദ്രനും കായല്‍ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനം നഷ്ടമായി. അപ്പോഴെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളെ കൈവിട്ടു. ജലീലിന്  മുഖ്യമന്ത്രിയുടെ രഹസ്യ ഇടപാടുകള്‍ അറിയാം എന്നതിനാലാണ് രക്ഷിക്കുന്നതെന്നാണ് ആരോപണം.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.