Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയെന്ന മൃതസഞ്ജീവനി

(അര്‍ഥം: മൃതസഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമന്‍ സഹര്‍ഷം ആലിംഗനം ചെയ്തുവല്ലോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ലായ് സജീവന ലഖന ജിയായേ

ശ്രീരഘുബീര ഹരഷി ഉരലായേ

(അര്‍ഥം: മൃതസഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമന്‍ സഹര്‍ഷം ആലിംഗനം ചെയ്തുവല്ലോ)

രാമരാവണ യുദ്ധത്തിലെ പ്രധാനപ്പെട്ടൊരു സംഭവമാണ് ലക്ഷ്മണന്‍ ഇന്ദ്രജിത്തിന്റെ വേല്‍ ഏറ്റു വീഴുന്നത്. വേല്‍ കൊണ്ട് ലക്ഷ്മണന്റെ ബോധം നഷ്ടപ്പെട്ട് മരണത്തോടു മുഖാമുഖമായി. അത്ര സങ്കീര്‍ണമായിരുന്നു അവസ്ഥ. ശേഷനാഗത്തിന്റെ അവതാരമായ ലക്ഷ്മണനെ ആര്‍ക്കും എടുത്ത് ഉയര്‍ത്താനായില്ല. ഒടുവില്‍ ലക്ഷ്മണനെ യുദ്ധഭൂമിയില്‍ നിന്ന് എടുത്ത് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് ഹനുമാനാണ്. ആരു ചികിത്സിക്കും എന്നതായിരുന്നു അടുത്ത ചോദ്യം.

വിഭീഷണന്റെ നിര്‍ദേശത്താല്‍ ലങ്കയില്‍ നിന്ന് അസുരവൈദ്യനായ സുശേഷണന്‍ വന്നു. അതിലും ഹനുമാന്റെ ഇടപെടലുകള്‍ വേണ്ടിവന്നു. നേരം വെളുക്കുന്നതിനു മുമ്പ് മൃതസഞ്ജീവനി കൊണ്ടുവന്നാല്‍ ലക്ഷ്മണനെ രക്ഷിക്കാനാവുമെന്ന നിഗമനത്തില്‍ ഇരുവരുമെത്തി. മൃതസഞ്ജീവനി ഹിമാലയത്തിലെ ദ്രോണഗിരിയില്‍ മാത്രമേ ലഭിക്കൂ എന്നത് എല്ലാവരേയും ആശങ്കയിലാഴ്‌ത്തി. അപ്പോഴും രക്ഷകനായത് ഹനുമാനാണ്. ഒറ്റച്ചാട്ടത്തിന് ഹനുമാന്‍ മൃതസഞ്ജീവനി തേടി ഹിമാലയത്തിലെത്തി, അവിടെ ഹനുമാനെ വധിക്കാനായി രാവണന്‍ കാലനേമി എന്ന അസുരനെ ഏര്‍പ്പാടാക്കിയിരുന്നു. ഒരു മുനിയുടെ രൂപത്തില്‍ ഇരുന്ന കാലനേമിയെ ഹനുമാന്‍ തിരിച്ചറിഞ്ഞു. വൈകാതെ കാലനേമിയെ വധിച്ച് ഹനുമാന്‍ മൃതസഞ്ജീവനിയുമായി മടങ്ങി.

മൃതസഞ്ജീവനി ഏതെന്ന് കൃത്യമായി ഹനുമാന് അറിയില്ലായിരുന്നു. അതിനാല്‍ ആ മല മുഴുവന്‍ പറിച്ചെടുത്താണ് ഹനുമാന്‍ മടങ്ങിയത്.

കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ഇത് പ്രചോദിപ്പിക്കുന്നു. പല കാര്യങ്ങളും ഇതില്‍ നിന്ന് നമുക്ക് ബോധ്യപ്പെടും. കൃത്യനിര്‍വഹണത്തില്‍ ഹനുമാന്‍ കാണിക്കുന്ന ശ്രദ്ധ, സമയനിഷ്ഠ, അനാവശ്യമായി ശ്രദ്ധ തിരിയാതിരിക്കാനുള്ള മനസ്സിന്റെ ശക്തി, ബലം ഉറപ്പ്, അങ്ങനെ പലതും.

ഈ കഥ ആചാര്യന്മാര്‍ മറ്റൊരു രീതിയിലും വിവക്ഷിക്കാറുണ്ട്. രാവണന്‍ എന്നാല്‍ മോഹമാണ്. മോഹത്തെ ‘കൃത്യ അകൃത്യ അവിവേകം’ എന്നു വിളിക്കാം. അതായത് എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്ന് അറിയാത്ത അവസ്ഥയാണത്. അബദ്ധ വിശ്വാസം, മതിഭ്രമം എന്നെല്ലാം പറയാം. രാവണന്റെ (അബദ്ധ വിശ്വാസത്തിന്റെ) മകനാണ് ഇന്ദ്രജിത്ത്. കാമം അല്ലെങ്കില്‍ ആഗ്രഹമാണ് ഇന്ദ്രജിത്ത്. ഇന്ദ്രിയങ്ങളെ ജയിച്ച കാമം എന്ന അര്‍ഥത്തിലാണ് ഇന്ദ്രജിത്ത് എന്ന് പേരുവന്നത്. ലക്ഷ്മണ, ഇന്ദ്രജിത്ത് യുദ്ധമെന്നത് വൈരാഗ്യത്തിന്റെയും ആഗ്രഹത്തിന്റെയും യുദ്ധമാണ്. ഈ കാമത്തിന്റെ അല്ലെങ്കില്‍ ആഗ്രഹത്തിന്റെ അടി കിട്ടിയാല്‍ നമ്മുടെ ശരിയായ ബോധം നഷ്ടമാകും. ഭക്തി എന്ന സഞ്ജീവനിക്ക് മാത്രമേ അതില്‍ നിന്ന് നമ്മെ രക്ഷിക്കാനാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.