Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രന്റെ കുടിലബുദ്ധിയില്‍ ജയസിംഹന് അന്ത്യം

പിന്നീട് കീര്‍ത്തിസിംഹന്‍ തന്നെ പ്രചരിപ്പിച്ചു, അച്ഛന്റെ മുഖ്യപരാമര്‍ശകനായ മുന്‍ശി ഉദയരാജ ആണ് വിഷം കുടിപ്പിച്ചത് എന്ന്. മുന്‍ശി ഉദയരാജയും കീര്‍ത്തി സിംഹനും തമ്മില്‍ വളരെക്കാലമായി കലഹത്തിലായിരുന്നു. ജയസിംഹന് വിഷംകൊടുത്തു എന്ന കാരണം പറഞ്ഞ് മുന്‍ശി ഉദയരാജയെ കൊല്ലാനായിരുന്നു കീര്‍ത്തിസിംഹന്റെ ഉദ്ദേശ്യം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 18, 2021, 10:09 pm IST
in Samskriti

ഇതുകൊണ്ട് ജയസിംഹന്റെ മനസ്സില്‍ മാരകമായ മുറിവേറ്റു. ദുഃഖിതനായ ജയസിംഹന്‍ വടക്കോട്ടേക്ക് പുറപ്പെട്ടു. ഔറംഗസേബിന്റെ കുടിലബുദ്ധി പ്രവര്‍ത്തിച്ചു. ജയസിംഹനെ വധിക്കാനുള്ള തന്ത്രം മെനഞ്ഞു. ജയസിംഹന്റെ പുത്രനായ കീര്‍ത്തിസിംഹനെ സിംഹാസനാരൂഢനാക്കാം എന്ന് പ്രലോഭിപ്പിച്ച് ബ്രാഹ്മണപുരിയില്‍ വെച്ച് മകനെക്കൊണ്ട് അച്ഛന് വിഷം കൊടുപ്പിച്ചു. ജയസിംഹന്‍ മരിച്ചു.  

പിന്നീട് കീര്‍ത്തിസിംഹന്‍ തന്നെ പ്രചരിപ്പിച്ചു, അച്ഛന്റെ മുഖ്യപരാമര്‍ശകനായ മുന്‍ശി ഉദയരാജ ആണ് വിഷം കുടിപ്പിച്ചത് എന്ന്. മുന്‍ശി ഉദയരാജയും കീര്‍ത്തി സിംഹനും തമ്മില്‍ വളരെക്കാലമായി കലഹത്തിലായിരുന്നു. ജയസിംഹന് വിഷംകൊടുത്തു എന്ന കാരണം പറഞ്ഞ് മുന്‍ശി ഉദയരാജയെ കൊല്ലാനായിരുന്നു കീര്‍ത്തിസിംഹന്റെ ഉദ്ദേശ്യം. കീര്‍ത്തിസിംഹ നില്‍നിന്നും രക്ഷപ്പെടാന്‍ മുന്‍ശി ഇസ്ലാം മതം സ്വീകരിച്ചു. ഈ തീരുമാനം ഉദയരാജയുടെ രക്ഷാകവചമായി. ബാദശാഹയുടെ മതം സ്വീകരിച്ചയാളിനെ കൊല്ലാനുള്ള ധൈര്യം ആര്‍ക്ക്? കീര്‍ത്തിസിംഹന്‍ തല്‍ക്കാലം ശാന്തനായി.  

ഏതുവരെ ഹിന്ദുധര്‍മത്തില്‍ നില്‍ക്കുന്നുവോ അതുവരെ ഹിന്ദുക്കളുടെ ഇടയില്‍ ശത്രുത്വം നിലനിന്നു. എന്നാല്‍ എപ്പൊഴാണോ ഇസ്ലാം മതം സ്വീകരിക്കുന്നത് അതോടെ വൈര്യവും അവസാനിച്ചു ഇതായിരുന്നു അന്നത്തെ ഹിന്ദു സമാജത്തിന്റെ സ്ഥിതി.

മിര്‍ഝാ രാജാ ജയസിംഹന്റെ മരണവൃത്താന്തം ഇതാണ്. ആ ജീവനം ഏകനിഷ്ഠ സേവകനായി സമര്‍ത്ഥമായും, ഉത്സാഹത്തോടെയും ഔറംഗസേബിന്റെ സേവനം ചെയ്തതിന്റെ ഫലം. പാപകൃത്യം വളരെ അധികം ചെയ്താല്‍ അതിന്റെ ഫലം ആ ജന്മത്തില്‍ തന്നെ അനുഭവിക്കേണ്ടിവരുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

രാമസിംഹന്റെയും നേതാജിയുടെയും ജയസിംഹന്റെയും മേലെ പ്രതികാര നടപടി സ്വീകരിച്ചെങ്കിലും ഔറംഗസേബിന് മനശ്ശാന്തി ലഭിച്ചില്ല. ആഗ്രയില്‍നിന്നും ഒളിച്ചോടാന്‍ ശിവാജി കാണിച്ച അദ്ഭുതകരമായ സാഹസം കാരണം, ലോകത്തിന്റെ മുന്നില്‍ ഔറംഗസേബിന്റെ പ്രതിഭയും യശസും എന്നെന്നേക്കുമായി കളങ്കപ്പെട്ടിരുന്നു. ഈ സംഭവം ഓരോ നിമിഷവും ശൂലംകൊണ്ട് കുത്തുന്നതുപോലെ ഔറംഗസേബിന്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ശിവാജിയുടെ മരണാനന്തരം മഹാരാഷ്‌ട്രക്കാരുടെ മേല്‍ ആക്രമണം നടത്താനായി ഔറംഗസേബ് സ്വയം ദക്ഷിണത്തില്‍ വന്നു. ഇദ്ദേഹത്തിന്റെ ജീവിതാന്ത്യകാലത്ത് എഴുതിയ ഒരു കത്തില്‍ (അത് അദ്ദേഹത്തിന്റെ മരണപത്രമായിരുന്നു) പറയുന്നു, രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഒരു തരി പോലും അശ്രദ്ധ പാടില്ല, അങ്ങനെ സംഭവിച്ചാല്‍ അത് വലിയ അനര്‍ത്ഥത്തിനു കാരണമാകും, അതിന് എന്റെ തന്നെ ഉദാഹരണം എടുക്കാം, ആ പാപിയായ ശിവാജി ആഗ്രയില്‍നിന്നും ഒളിച്ചോടാന്‍ ഇടവന്നതുകൊണ്ടാണ് ആജീവനാന്തം എനിക്ക് ഈ യുദ്ധക്കളത്തില്‍ തന്നെ കഴിയേണ്ടിവന്നത് എന്ന്.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.