Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വജ്ഞാനിയായ യമധര്‍മ്മന്‍

കാവ്യാത്മകം കഠോപനിഷത്ത്-3

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Mar 17, 2021, 09:03 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മരണദേവനെ നാം കാലന്‍ എന്നു വിളിക്കുന്നു, അര്‍ത്ഥാപകര്‍ഷം വന്ന വാക്കാണിത.് യമന്‍,യമരാജന്‍, യമധര്‍മ്മന്‍ എന്നെല്ലാം മൃത്യുദേവന് പകരം പദങ്ങള്‍. അനുഭവസമ്പത്തുള്ള, തത്വജ്ഞാനിയായ ഒരാചാര്യനാണ് കഠോപനിഷത്തിലെ യമധര്‍മ്മന്‍.

വിചാരവിപ്ലവത്തിലൂടെ സത്യത്തെ നിര്‍ധാരണം ചെയ്യുകയാണ് ഉപനിഷത്തുക്കള്‍. വാജശ്രവസ്സു നടത്തുന്ന മഹായാഗത്തിന്റെ പേര് വിശ്വജിത്ത്. ലോകം മുഴുവനും ജയിക്കാനായി നടത്തുന്ന യജ്ഞമാണിത്. വ്യക്തിയുടെ സമസ്ത സ്വത്തും ദാനം ചെയ്യുക എന്നതാണ് പരമപ്രധാനം. അങ്ങനെ യജ്ഞഫലം നേടി മോക്ഷപ്രാപ്തനാവുക.  

കഠോപനിഷത്ത് ഒന്നാം അധ്യായം, ഒന്നാം വല്ലി തുടങ്ങുന്നത് ‘ഉശന്‍’ എന്ന ക്രിയാശബ്ദത്തോടെയാണ്.’ആഗ്രഹിച്ചുകൊണ്ട്’ എന്നര്‍ത്ഥം. ആഗ്രഹിച്ചവന്‍ എന്നുംപറയാം. സ്വാമി വിവേകാനന്ദന്‍ അത്ഭുതപ്പടുന്നു.’എന്തൊരു തുടക്കം’.

ദക്ഷിണയായി നല്കുന്ന പശുക്കളുടെ വിശേഷണങ്ങള്‍ ശ്രദ്ധിക്കുക ‘പീതോദകങ്ങള്‍’ അര്‍ത്ഥം വെള്ളം കുടിക്കാത്ത.’ജഗ്ധതൃണങ്ങള്‍’, അര്‍ത്ഥം പുല്ലു തിന്നാത്ത ‘ദുഗ്ധദോഹങ്ങള്‍’, അര്‍ത്ഥം പാലുതരാത്ത ‘നിരിന്ദ്രിയകള്‍’ അര്‍ത്ഥം പേറ് മാറിയ എത്ര തീക്ഷ്ണ പദങ്ങളാണിവിടെ ഋഷികവി തെരെഞ്ഞടുത്തിരിക്കുന്നത് ഒരു മണി ചാണകം പോലും തരാത്ത മച്ചിപ്പശുക്കളെ ബ്രാഹ്മണര്‍ക്ക് ദക്ഷിണയായി നല്‍കുന്ന അച്ഛന്റെ ഈ ഹീനമായ നടപടിയാണ് നചികേതസ്സിനെ ചിന്താകുലനാക്കിയത്.അച്ഛന്‍ ‘അനന്ദ’ ലോകത്തിലാവുമല്ലൊ മരണാനന്തരം എത്തുക? ‘അനന്ദ’ ഒരു നരകത്തിന്റെ പേരാണ് അനന്ദശബ്ദത്തിന് സന്തോഷമില്ലാത്തത് എന്നാണര്‍ത്ഥം.

നചികേതസ്സില്‍ ആത്മീയവിചാരം ഉടലെടുത്തു. ശ്രദ്ധഎന്ന പദമാണ് ഉപനിഷത്തില്‍ ശ്രദ്ധയ്‌ക്ക് ആസ്തിക്യബുദ്ധി എന്നര്‍ത്ഥം.

‘നചികേതസ്സിന്റെ ശ്രദ്ധ നിങ്ങളില്‍ പ്രവേശിക്കട്ടെ’ എന്ന് സ്വാമി വിവേകാനന്ദന്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.

അച്ഛന്റെ സ്വാര്‍ത്ഥനിഷ്ഠമായ ആത്മവഞ്ചനയില്‍ മനംനൊന്താണ് മകന്‍ ഇങ്ങനെ ചോദിച്ചത് ‘മാം കസളമൈദാസ്യസി ?(എന്നെ ആര്‍ക്ക് കൊടുക്കുന്നു?)’ത്വാം മൃത്യുവേ ദദാമി'( നിന്നെ കാലന് കൊടുക്കുന്നു.) അച്ഛന്റെ മറുപടി. വാക്കിന് വിലപിടിപ്പേറിയ കാലം.

രണ്ടാം രംഗം യമഗൃഹം സംവാദത്തിന്റെ സജീവചിത്രണം.നാടകീയത തികഞ്ഞ അവതരണം രണ്ടാം വല്ലി തൊട്ടുള്ള അഞ്ചുവല്ലിയിലും അധ്യാത്മതത്വ വിചാരമാണ്.ആത്മാവിന്റെ സ്വരൂപം, ആത്മപ്രാപ്തിയ്‌ക്കുള്ള മാര്‍ഗ്ഗം ബ്രഹ്മപ്രാപ്തിഫലംഎന്നിവയാണ്.യമരാജന്‍ സോദാഹരണം വിവരിക്കുന്നത് ഒരു ‘ഫിലസഫര്‍കിങ്ങാ’യി ഉയരുകയാണിവിടെ യമധര്‍മ്മന്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു
India

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി
Entertainment

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം
Samskriti

പതിനെട്ടു മലകളുടെ പ്രതീകം

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും  പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’
Entertainment

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം
World

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

പുതിയ വാര്‍ത്തകള്‍

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം

പതിനെട്ടു മലകളുടെ പ്രതീകം

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും  പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

പുട്ടപര്‍ത്തി മാഹാത്മ്യം

പുട്ടപര്‍ത്തി മാഹാത്മ്യം

ഒരു ട്രാന്‍സ് ജെന്‍ഡറുമായി നേരിട്ട് അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രിയെന്ന് മോദിയെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ തനുശ്രീ

ഒരു ട്രാന്‍സ് ജെന്‍ഡറുമായി നേരിട്ട് അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രിയെന്ന് മോദിയെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ തനുശ്രീ

ഞാൻ 2 ദിവസമായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും  തപ്പുന്നു ;’വാലിബൻ’ കടുക്കൻ എവിടെ കിട്ടുമെന്ന്  ആരാധകൻ

ഞാൻ 2 ദിവസമായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും തപ്പുന്നു ;’വാലിബൻ’ കടുക്കൻ എവിടെ കിട്ടുമെന്ന് ആരാധകൻ

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist