Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെങ്കൊടി നിറത്തില്‍ ആട്ടോയുടെ രൂപം മാറ്റി; ഗുരുതര ഗതാഗത നിയമ ലംഘനത്തിനെതിരെ കണ്ണടച്ച് അധികാരകള്‍

വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:14 pm IST
in Kerala

കൊട്ടാരക്കര: തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് എല്‍ഡിഎഫിനു വേണ്ടി ആട്ടോകളുടെ നിറം ചുവന്ന നിറമാക്കിയത് ഗുരുതരമായ ഗതാഗത നിയമ ലംഘനം. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്മാര്‍ ആട്ടോ നിറംമാറ്റി സര്‍വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് പറയുമ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.  

വഴി നീളെ ഹെല്‍മെറ്റ് വേട്ട ഉള്‍പ്പടെയുള്ള പരിശോധനകള്‍ ശക്തമായിരിക്കുമ്പോഴാണ് നിറം മാറി ഓടുന്ന ആട്ടോകള്‍ ഇവരുടെ കണ്ണില്‍ പെടാത്തത്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ ഉടമയ്‌ക്ക് ആര്‍ടിഒയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം വാഹനം ഹാജരാക്കണം. 

വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാല്‍ നിറം മാറ്റാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താന്‍ സാധിക്കുന്ന മോഡിഫിക്കേഷന്‍. പിന്നീട് പുതിയ പെയിന്റ് അടിച്ചശേഷം വീണ്ടും പരിശോധനയ്‌ക്കു ഹാജരാക്കണം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം പരിശോധിച്ച ശേഷമേ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇത് ഉള്‍ക്കൊള്ളിക്കുകയുള്ളൂ.  

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാഹനങ്ങളുടെ നിറം രേഖപ്പെടുത്താറുണ്ട്. ഇങ്ങനെയല്ലാതെ നിറം മാറ്റിയാല്‍ കേസെടുക്കാന്‍ കഴിയും. പഴയ നിറത്തിലേക്കു മാറ്റിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം. നിറം മാറ്റുന്നതിനു കര്‍ശന നിയന്ത്രണം ഉള്ളപ്പോഴാണ് ആട്ടോകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമലംഘനം നടത്തുന്നത്.

നിയമ നടപടി സ്വീകരിക്കണം: ബിഎംഎസ്

കൊട്ടാരക്കര: കൊട്ടാരക്കര ആട്ടോ സ്റ്റാന്റുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓട്ടോയുടെ നിറം മാറ്റി ഓടുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് രാജേഷ് ബാബു ആവശ്യപ്പെട്ടു. നിരവധി കാര്യങ്ങളില്‍ നിരന്തരം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഈ നിയമലംഘനത്തിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags: kollamഅസംബ്ലി ഇലക്ഷന്‍Auto rikshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.