Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെങ്കൊടി നിറത്തില്‍ ആട്ടോയുടെ രൂപം മാറ്റി; ഗുരുതര ഗതാഗത നിയമ ലംഘനത്തിനെതിരെ കണ്ണടച്ച് അധികാരകള്‍

വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:14 pm IST
in Kerala

കൊട്ടാരക്കര: തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് എല്‍ഡിഎഫിനു വേണ്ടി ആട്ടോകളുടെ നിറം ചുവന്ന നിറമാക്കിയത് ഗുരുതരമായ ഗതാഗത നിയമ ലംഘനം. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്മാര്‍ ആട്ടോ നിറംമാറ്റി സര്‍വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് പറയുമ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.  

വഴി നീളെ ഹെല്‍മെറ്റ് വേട്ട ഉള്‍പ്പടെയുള്ള പരിശോധനകള്‍ ശക്തമായിരിക്കുമ്പോഴാണ് നിറം മാറി ഓടുന്ന ആട്ടോകള്‍ ഇവരുടെ കണ്ണില്‍ പെടാത്തത്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ ഉടമയ്‌ക്ക് ആര്‍ടിഒയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം വാഹനം ഹാജരാക്കണം. 

വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാല്‍ നിറം മാറ്റാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താന്‍ സാധിക്കുന്ന മോഡിഫിക്കേഷന്‍. പിന്നീട് പുതിയ പെയിന്റ് അടിച്ചശേഷം വീണ്ടും പരിശോധനയ്‌ക്കു ഹാജരാക്കണം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം പരിശോധിച്ച ശേഷമേ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇത് ഉള്‍ക്കൊള്ളിക്കുകയുള്ളൂ.  

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാഹനങ്ങളുടെ നിറം രേഖപ്പെടുത്താറുണ്ട്. ഇങ്ങനെയല്ലാതെ നിറം മാറ്റിയാല്‍ കേസെടുക്കാന്‍ കഴിയും. പഴയ നിറത്തിലേക്കു മാറ്റിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം. നിറം മാറ്റുന്നതിനു കര്‍ശന നിയന്ത്രണം ഉള്ളപ്പോഴാണ് ആട്ടോകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമലംഘനം നടത്തുന്നത്.

നിയമ നടപടി സ്വീകരിക്കണം: ബിഎംഎസ്

കൊട്ടാരക്കര: കൊട്ടാരക്കര ആട്ടോ സ്റ്റാന്റുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓട്ടോയുടെ നിറം മാറ്റി ഓടുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് രാജേഷ് ബാബു ആവശ്യപ്പെട്ടു. നിരവധി കാര്യങ്ങളില്‍ നിരന്തരം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഈ നിയമലംഘനത്തിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags: kollamഅസംബ്ലി ഇലക്ഷന്‍Auto rikshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.