Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനക്ഷേമത്തിന്റെ സുവര്‍ണകാലം

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 09:03 pm IST
in Samskriti

ആ സൈന്യത്തിന്റെ ചെലവിനായി മുഗളസാമ്രാജ്യത്തിന്റെ ഭാഗമായ വരാഡ് പ്രദേശത്തില്‍ ധനസംഗ്രഹണം ചെയ്യാന്‍ (കരംപിരിക്കാന്‍)സമര്‍ത്ഥനായ രാവജിയെ രണ്ടായിരത്തി അഞ്ഞൂറ് സൈനികരുടെ കൂടെ അയച്ചു. മുഗള രാജസഭയിലെ വ്യവഹാരത്തിന്റെ ഗൂഢാര്‍ത്ഥം അറിയാന്‍ ബഹുഭാഷാ പണ്ഡിതനും മഹാമേധാവിയും കുശലനുമായ നിരാജി രാവ്ജിയെ സ്വരാജ്യത്തിന്റെ പ്രതിനിധിയായി മുഅജമിന്റെ അടുത്ത് നിര്‍ത്തി. സ്വരാജ്യത്തിന്റെ അതീവബുദ്ധിമാന്മാരായ ഈ മൂന്നുപേരും മുഴുവന്‍ മുഗള്‍ ശാസനത്തിന്റെയും ബലം, ഭരണവ്യവസ്ഥ, ഗുണദോഷങ്ങള്‍ വാണിജ്യ സംബന്ധ വിഷയങ്ങള്‍ എന്നിവ സൂക്ഷ്മ നിരീക്ഷണം ചെയ്തുകൊണ്ടിരുന്നു. ശിവാജി സ്വരാജ്യ സ്ഥാപനത്തിന്റെ കാര്യത്തില്‍ ആരില്‍നിന്ന് എവിടെ എങ്ങനെ പ്രയോജനം ലഭിക്കും എന്ന് മനസ്സിലാക്കി കൗശലത്തോടെ അത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുമായിരുന്നു.

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം  അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.

സ്വരാജ്യത്തെ സമ്പദ്‌സമൃദ്ധമാക്കിക്കൊണ്ട് സുരാജ്യം നിര്‍മിക്കാനാഗ്രഹിച്ച ശിവാജി വിപ്ലവകരമായ പല പരിപാടികളും ആവിഷ്‌കരിച്ചു. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു പോന്ന ഭൂപ്രഭു സമ്പ്രദായം അദ്ദേഹം നിര്‍ത്തലാക്കി. കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം കൊണ്ടുവന്നു. അതിനാല്‍ സാധാരണക്കാരായ കൃഷിക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നു. ജയസിംഹന്റെ ആക്രമണത്താല്‍ പീഡിതരായ കൃഷിക്കാര്‍ ധനത്തിന്റെ സ്ഥാനത്ത് ധാന്യം കരമായി തന്നാല്‍ മതിയെന്ന് അനുമതികൊടുത്തു. അതും ഉല്‍പ്പാദനത്തിന്റെ അനുപാതത്തില്‍ കരമടച്ചാല്‍ മതി എന്ന പ്രഖ്യാപനവുമുണ്ടായി. കൃഷി നശിച്ചവരില്‍നിന്നും കരം ഈടാക്കിയില്ല. നമ്മുടെ രാജാവ് നമ്മോട് സഹാനുഭൂതി കാണിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃഷിക്കാര്‍ നന്നായി പരിശ്രമിക്കാനാരംഭിച്ചു. അതിന്റെ ഫലമായി ദേശത്ത് ധാന്യത്തിന്റെ ഉല്‍പ്പാദനം വര്‍ധിച്ചു. അതുകാരണം രാജകോശത്തിന്റെ വരുമാനവും വര്‍ധിച്ചു. ഭൂപ്രഭു സമ്പ്രദായം നിലവിലിരുന്നപ്പോള്‍ അനിയന്ത്രിതരായ ഭൂപ്രഭുക്കള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. ഭൂനിയമം വന്നതോടുകൂടി ആഭ്യന്തരകലഹവും ഭൂപ്രഭുക്കന്മാരുടെ സ്വേച്ഛാധിപത്യവും നിയന്ത്രിതമായി.

ഇക്കാലത്ത് രസകരമായ ഒരു സംഭവമുണ്ടായി. കൊങ്കണ പ്രദേശത്ത് പിലാജിരാജേശിര്‍കെ എന്നു പേരായ ഒരു വലിയ ഭൂസ്വാമി ഉണ്ടായിരുന്നു. പുതുക്കിയ ഭൂനിയമമനുസരിച്ച് ഇദ്ദേഹത്തിന്റെ ഭൂമിയെല്ലാം നഷ്ടപ്പെട്ടിരുന്നു. കുറച്ചുകാലത്തിനുശേഷം ശിവാജിയുടെ പുത്രന്‍ സംഭാജി, ശിര്‍ക്കേയുടെ മകളെ വിവാഹം ചെയ്തു. പുത്രിയെ ശിര്‍ക്കെയുടെ പുത്രനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.