Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശാപമോക്ഷം കാത്ത് പാതിരാമണല്‍ ദ്വീപ്, കേന്ദ്രം അനുവദിച്ച അഞ്ചു കോടി ലാപ്സായി, തറക്കല്ലുകള്‍ പഞ്ചായത്ത് ഓഫീസില്‍ വിശ്രമത്തിൽ

ദ്വീപിന്റെ ജൈവ വൈവിധ്യ പ്രാധാന്യവും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കഴിവും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ട് തയ്യാറാക്കി. 1990ല്‍ ആയിരുന്നു ഇത്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞുരാമന്‍ രൂപകല്പന ചെയ്തതായിരുന്നു ആ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 12:10 pm IST
in Alappuzha

മുഹമ്മ: ശാപമോക്ഷം കാത്ത് പാതിരാമണല്‍ ദ്വീപ്. വേമ്പനാട്ട് കായലില്‍ സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപിലേക്ക് വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളെത്താറുണ്ട്. ഇവര്‍ക്ക് വേണ്ട ഒരു അടിസ്ഥാന സൗകര്യവും ഇവിടില്ല. വര്‍ഷങ്ങളായി ദ്വീപില്‍ താമസിച്ചിരുന്ന 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത് വിനോദ സഞ്ചാര കേന്ദ്രം എന്ന സ്വപ്നം നിറവേറ്റാനാണ്.  

ദ്വീപിന്റെ ജൈവ വൈവിധ്യ പ്രാധാന്യവും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കഴിവും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ട് തയ്യാറാക്കി. 1990ല്‍ ആയിരുന്നു ഇത്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞുരാമന്‍ രൂപകല്പന ചെയ്തതായിരുന്നു ആ പദ്ധതി. 90 ഫെബ്രുവരി 18 ന് അന്നത്തെ ഉപരാഷട് പതി ഡോ: ശങ്കര്‍ ദയാല്‍ ശര്‍മ്മ തറക്കല്ലിട്ടു. മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു അധ്യക്ഷന്‍. പക്ഷേ പദ്ധതി മുന്നോട്ട് നീങ്ങിയില്ല.

പിന്നീട് മുഹമ്മ പഞ്ചായത്തറിയാതെ ദ്വീപ് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കമുണ്ടായി. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പഞ്ചായത്തും ജനങ്ങളും പോരാടി വിജയിച്ചു. 2008ല്‍ പാതിരാമണല്‍ ബയോപാര്‍ക്ക് എന്ന പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. 550 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗികാരവും ലഭിച്ചു. 2008 നവം. 10 ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തറക്കല്ലിട്ടു.

ഈ പദ്ധതിക്ക് രണ്ട് ഘടകങ്ങളുണ്ട്. പാതിരാമണല്‍ ബയോപാര്‍ക്ക് ആയി വികസിപ്പിക്കുക, കായിപ്പുറത്ത് അക്വേറിയവും നാച്ചുറല്‍ മ്യൂസിയവും നിര്‍മ്മിക്കുക എന്നതും ദ്വീപില്‍ ടോയ്‌ലറ്റ് ബ്ലോക്കും നടപ്പാതയും പ്രവേശന കവാടവും ഒഴികെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ല ദ്വീപില്‍ ജൈവവൈവിധ്യ പാര്‍ക്കും, ബട്ടര്‍ ഫ്‌ളൈ പാര്‍ക്കും ലക്ഷ്യമിടുന്നു. ആകര്‍ഷകമായ ഈ വമ്പന്‍ പദ്ധതിയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഇല്ലാതായി. കേന്ദ്രം അനുവദിച്ച അഞ്ചു കോടിയും സംസ്ഥാനത്തിന്റെ 50 ലക്ഷവും ലാപ്‌സായി എന്നാണ് അറിയുന്നത്.

മന്ത്രിമാര്‍ ഇട്ട തറക്കല്ലുകള്‍ പഞ്ചായത്ത് ഓഫീസില്‍ വിശ്രമത്തിലാണ്. എന്നെങ്കിലും ഈ മനോഹര ദ്വീപിന് ശാപമോക്ഷം ഉണ്ടാകുമോ, എന്നാണ് ഉയരുന്ന ചോദ്യം.

Tags: developmentടൂറിസംPathiramanal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

പുതിയ വാര്‍ത്തകള്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.