Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റില്‍

മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്‌ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 10:48 pm IST
in Kerala

മലപ്പുറം: മലപ്പുറത്തെ കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മയക്കമരുന്ന് നല്‍കി പല രാത്രികളും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റിലായി.  

മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  മുഹമ്മദ് അഫ്‌ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.  

മുസ്ലിം ആധിപത്യമുള്ള ജില്ലയായ മലപ്പുറത്ത് നിന്നും പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഢനകഥ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ മരവിക്കുകയായിരുന്നു കേരളം. 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് മുഹമ്മദ് അഫ്‌ലായും മുഹമ്മദ് റഫീക്കും. മടുത്തപ്പോള്‍ ഇരുവരും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഈ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പെണ്‍കുട്ടിയെ ഒരുക്കിയതാകട്ടെ മയക്കമരുന്ന് തുടര്‍ച്ചയായി നല്‍കി അടിമയാക്കിയതിന് ശേഷം.

ഈ കേസില്‍ പ്രധാന പ്രതിയായ 30 കാരന്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. നല്ല സംപന്ന കുടുംബത്തിലെ ഈ കുട്ടി മലപ്പുറത്ത് അമ്മയോടും ഇളയസഹോദരനോടും ഒപ്പമാണ് കഴി്ഞ്ഞിരുന്നത്. ലോക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയാണ് അച്ഛന്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്. അതോടെ പെണ്‍കുട്ടിയുടെ കഷ്ടകാലം ആരംഭിച്ചു. ആദ്യം ഫോണില്‍ സൗഹൃദം നടിച്ചെത്തിയ മുഹമ്മദ് അഫലയും മുഹമ്മദ് റഫീക്കും കുട്ടിയുമായി ചാറ്റിംഗ് തുടങ്ങി. പിന്നെ അവളുടെ വീട്ടില്‍ വരുന്നത് പതിവായി. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പെണ്‍കുട്ടിയുമായി ഇരുവരും അടുത്തത്.

കുറെക്കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇവര്‍ രാത്രിയില്‍ എത്തുക പതിവായി. ക്രമേണ അവര്‍ പെണ്‍കുട്ടിക്ക് മയക്കമരുന്ന് നല്‍കി അടിമയാക്കാന്‍ തുടങ്ങി.  സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വേറെ വഴിയില്ലാതെ അവള്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി. തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളുടെ ദിവസങ്ങളായിരുന്നു പിന്നീട്. രാത്രിയില്‍ അമ്മയും ഇളയസഹോദരനും ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഇവര്‍  ഉപയോഗിക്കാന്‍ തുടങ്ങി. ക്രമേണ ഇവര്‍ കൂട്ടുകാരെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളേയും. ശല്ല്യം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിയായി. പിന്നീട് ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഒരു ദിവസം ബന്ധുവിനോട് തുറന്ന് പറഞ്ഞു. പിന്നീട് ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ആദ്യം കഞ്ചാവായിരുന്നു നല്‍കിയത്. പിന്നീട് ഹാഷിഷ് ഓയിലും കൊക്കെയ്‌നും നല്‍കി. ഇതുപോലുള്ള ധാരാളം ഇരകള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിന് പിന്നില്‍ ഡ്രഗ് മാഫിയയുടെ കരങ്ങളുണ്ടോ എന്നും സംശയിക്കുന്നു.

പൊലീസ് പലപ്പോഴും ഇത്തരം പരാതികളില്‍ കാര്യമായി പ്രതികരിക്കാറില്ലെന്നും പരാതിയുണ്ട്. റാക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ വശീകരിച്ച് മയക്കമരുന്ന് നല്‍കി ലൈംഗികമായി ഉപയോഗിക്കുന്ന കേസ് മലപ്പുറം ജില്ലയില്‍ വെളിപ്പെട്ട കേസുകളില്‍ ഇതാദ്യമായിരിക്കാം. പക്ഷെ ഇത്തരം നിരവധി കേസുകള്‍ ഇവിടെയുണ്ടോ എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംശയം. പൊലീസും ലോക്കല്‍ മാധ്യമങ്ങളും ഇതിനെതിരെ തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലാണെങ്കില്‍ മാധ്യമപ്പട ഇളകി വന്നേനെ….

Tags: പോസ്‌കോharassmentInstagram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

Kerala

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

India

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.