Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റില്‍

മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്‌ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 10:48 pm IST
in Kerala

മലപ്പുറം: മലപ്പുറത്തെ കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മയക്കമരുന്ന് നല്‍കി പല രാത്രികളും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റിലായി.  

മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  മുഹമ്മദ് അഫ്‌ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.  

മുസ്ലിം ആധിപത്യമുള്ള ജില്ലയായ മലപ്പുറത്ത് നിന്നും പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഢനകഥ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ മരവിക്കുകയായിരുന്നു കേരളം. 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് മുഹമ്മദ് അഫ്‌ലായും മുഹമ്മദ് റഫീക്കും. മടുത്തപ്പോള്‍ ഇരുവരും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഈ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പെണ്‍കുട്ടിയെ ഒരുക്കിയതാകട്ടെ മയക്കമരുന്ന് തുടര്‍ച്ചയായി നല്‍കി അടിമയാക്കിയതിന് ശേഷം.

ഈ കേസില്‍ പ്രധാന പ്രതിയായ 30 കാരന്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. നല്ല സംപന്ന കുടുംബത്തിലെ ഈ കുട്ടി മലപ്പുറത്ത് അമ്മയോടും ഇളയസഹോദരനോടും ഒപ്പമാണ് കഴി്ഞ്ഞിരുന്നത്. ലോക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയാണ് അച്ഛന്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്. അതോടെ പെണ്‍കുട്ടിയുടെ കഷ്ടകാലം ആരംഭിച്ചു. ആദ്യം ഫോണില്‍ സൗഹൃദം നടിച്ചെത്തിയ മുഹമ്മദ് അഫലയും മുഹമ്മദ് റഫീക്കും കുട്ടിയുമായി ചാറ്റിംഗ് തുടങ്ങി. പിന്നെ അവളുടെ വീട്ടില്‍ വരുന്നത് പതിവായി. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പെണ്‍കുട്ടിയുമായി ഇരുവരും അടുത്തത്.

കുറെക്കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇവര്‍ രാത്രിയില്‍ എത്തുക പതിവായി. ക്രമേണ അവര്‍ പെണ്‍കുട്ടിക്ക് മയക്കമരുന്ന് നല്‍കി അടിമയാക്കാന്‍ തുടങ്ങി.  സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വേറെ വഴിയില്ലാതെ അവള്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി. തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളുടെ ദിവസങ്ങളായിരുന്നു പിന്നീട്. രാത്രിയില്‍ അമ്മയും ഇളയസഹോദരനും ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഇവര്‍  ഉപയോഗിക്കാന്‍ തുടങ്ങി. ക്രമേണ ഇവര്‍ കൂട്ടുകാരെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളേയും. ശല്ല്യം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിയായി. പിന്നീട് ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഒരു ദിവസം ബന്ധുവിനോട് തുറന്ന് പറഞ്ഞു. പിന്നീട് ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ആദ്യം കഞ്ചാവായിരുന്നു നല്‍കിയത്. പിന്നീട് ഹാഷിഷ് ഓയിലും കൊക്കെയ്‌നും നല്‍കി. ഇതുപോലുള്ള ധാരാളം ഇരകള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിന് പിന്നില്‍ ഡ്രഗ് മാഫിയയുടെ കരങ്ങളുണ്ടോ എന്നും സംശയിക്കുന്നു.

പൊലീസ് പലപ്പോഴും ഇത്തരം പരാതികളില്‍ കാര്യമായി പ്രതികരിക്കാറില്ലെന്നും പരാതിയുണ്ട്. റാക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ വശീകരിച്ച് മയക്കമരുന്ന് നല്‍കി ലൈംഗികമായി ഉപയോഗിക്കുന്ന കേസ് മലപ്പുറം ജില്ലയില്‍ വെളിപ്പെട്ട കേസുകളില്‍ ഇതാദ്യമായിരിക്കാം. പക്ഷെ ഇത്തരം നിരവധി കേസുകള്‍ ഇവിടെയുണ്ടോ എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംശയം. പൊലീസും ലോക്കല്‍ മാധ്യമങ്ങളും ഇതിനെതിരെ തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലാണെങ്കില്‍ മാധ്യമപ്പട ഇളകി വന്നേനെ….

Tags: പോസ്‌കോharassmentInstagram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

India

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.