Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചെസ്സെഴുത്തിന്റെ കാരണവര്‍

അറുപത്തിനാലു വര്‍ഷം മുന്‍പ് പിവിഎന്‍ ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍

പാലേലി മോഹന്‍ by പാലേലി മോഹന്‍
Feb 27, 2021, 07:23 pm IST
in Varadyam
നാരായണന്‍ നമ്പുതിരിപ്പാട് (ഇടത്)

നാരായണന്‍ നമ്പുതിരിപ്പാട് (ഇടത്)

ലോക പ്രശസ്തമായ വിനോദമാണ് ചെസ്. ധിഷണാശക്തിയും ഓര്‍മയും വികസിക്കുന്ന മറ്റൊരു കലയും ഇല്ല എന്നതാണ് ശരി. മലയാളക്കരയില്‍ ഇതിനു സമാനമായ കളിയുണ്ടായിരുന്നു ചതുരംഗം. അത് ഏതാണ്ട് അന്യം നിന്നപോലെയായി. ഒരിക്കല്‍ ഒരു രാജാവ് ചതുരംഗം കളിയില്‍ തോല്‍ക്കുന്ന മട്ടു വന്നപ്പോള്‍ രാജ്ഞി കുട്ടിയെ ഉറക്കാനെന്ന മട്ടില്‍ താരാട്ടുപാട്ടിലൂടെ ആളെ ഉന്താന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കളിയില്‍ വിജയം നേടി.  

അറുപത്തിനാലു വര്‍ഷം മുന്‍പ് ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍. ചോറ്റാനിക്കരയ്‌ക്കടുത്ത കാഞ്ഞിരമറ്റത്തെ പുതുവാ മനയിലെ പിവിഎന്‍ എന്നറിയപ്പെടുന്ന നാരായണന്‍ നമ്പുതിരിപ്പാട്. വിവിധ പുസ്തകങ്ങളിലൂടെയും, ആഴ്ചപ്പതിപ്പിലൂടെയും എഴുതി തീര്‍ത്ത ലേഖനങ്ങളിലൂടെയും ആസ്വാദകര്‍ക്ക് ആരാധനാമൂര്‍ത്തിയായി.  

കോളേജില്‍ പഠനം അമ്മ വീടായ അവണ പറമ്പ് മനയില്‍ താമസിച്ച് തൃശൂര്‍ കേരള വര്‍മയിലായിരുന്നു. അമ്മാമന്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് വടക്കില്ലം ഗോദന്‍ നമ്പൂതിരിപ്പാട് എന്നിവരില്‍ നിന്നും ചതുരംഗം ശീലിച്ചു. ചതുരംഗം ചെസ്സിന്റെ മലയാള ഭാഷയാണ്. അതില്‍ ആന, മന്ത്രി എന്നിവയ്‌ക്ക് ചെസ്സിലെ പോലെ ഓടാന്‍ സാധിക്കില്ല. കാഞ്ഞിരമറ്റം സ്‌കൂളിലെ സഹപ്രവര്‍ത്തകരില്‍ നിന്നുമാണ് 1960 മുതല്‍ ചെസ്സുകളി ശീലിച്ചത്. ഒരു പത്തു വര്‍ഷം വരെ സാധാരണക്കാരുടെ വഴിയില്‍ ചെസ്സില്‍ തുടര്‍ന്നു. അടുത്ത ഒരു ബന്ധുവഴി അമേരിക്കയില്‍ നിന്നും ചെസ്സിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ വരുത്തി. അത് നിധി കിട്ടിയ അനുഭൂതി ഉളവാക്കി. അതോടെ പിന്നിട്ട പത്തു സംവത്സരം വെറും പാഴായതിലുള്ള സങ്കടം ഇന്നും തീര്‍ന്നിട്ടില്ല. കാരണം നല്ല ചോരത്തിളപ്പുള്ള കാലത്ത് ആ പുസ്തകങ്ങള്‍ കണ്ടെങ്കില്‍ പി.വി.എന്‍ മറ്റൊരു തലത്തില്‍ എത്തിയേനെ എന്ന് അദ്ദേഹം പറഞ്ഞു. ബിഎഡ്ഡ് മൂത്തകുന്നത്ത്. അവിടെ വച്ച് ചെസ്സിലും കവിതയിലും സമ്മാനം കിട്ടി. സുകുമാര്‍ അഴീക്കോടില്‍ നിന്നുമായിരുന്നു സമ്മാനം. പിന്നീട് അധ്യാപകര്‍ക്കിടയിലെ മത്സരത്തില്‍ ഒന്നാം സമ്മാനം സംസ്ഥാന തലത്തില്‍ കിട്ടി. മത്സരത്തില്‍ നിന്നും അതോടെ പിന്മാറി. നാലാം വയസില്‍ അമ്മ മരിച്ചു. അച്ഛന്‍ സംസ്‌കൃത പണ്ഡിതനായ വാസുദേവന്‍ നമ്പൂതിരിപ്പാട്. സ്‌കൂള്‍ അധ്യാപനായിരുന്നു. അതിനിടെ മലയാളം എംഎയും നേടി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തു. ആദ്യം സ്വകാര്യ സ്‌കൂളിലായിരുന്നു. അക്ഷരശ്ലോകം, കവിതാ രചന, കഥകളി കാണല്‍ ഇതെല്ലാം വലിയ വിനോദത്തില്‍ ഉള്‍പ്പെട്ടതായിരുന്നു.  

ക്ഷേത്രം, വായനശാല എന്നീ രംഗത്തെ ഉത്സാഹ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട് നാട്ടുകാര്‍ക്ക് പിവിഎന്‍ അടുത്ത സുഹൃത്താണ്. നാട്ടുകാര്‍ക്കും ചെസ് അധ്യാപകനാണ്. ദേശീയ മത്സരം മുതല്‍ സകല മത്സരങ്ങളും കാണുവാന്‍ പോയിരുന്നു. 1989 ല്‍ ചെസ്സിന്റെ ലോകം എന്ന ആദ്യ പുസ്തകം. പിന്നീട് 98 ല്‍ എംടി അവതാരിക എഴുതിത്തന്ന ചെസ്സെന്ന ബുദ്ധി വിനോദം, അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ചെസ്സിനൊരു പാഠപുസ്തകം എം. ലീലാവതിയാണിതിന് അവതാരിക എഴുതിയത്. മത്സരാര്‍ത്ഥികള്‍ക്ക് എന്നും നല്ല പ്രോത്സാഹിയായിരുന്നു. ചെസ്സ് ബുദ്ധിയെ വികസിപ്പിക്കുന്ന ഒരു കളിയാണ്. ചീട്ടുകളി ജയിക്കാന്‍ ഭാഗ്യം വേണമെന്നു മാത്രം. അതാകട്ടെ വെറും സമയം കൊല്ലാനൊരു കളി. ഇതാണ് പിവിഎന്റെ അഭിപ്രായം. ഭാര്യ ശാന്ത രണ്ട് വര്‍ഷം മുന്‍പ് മരിച്ചു. ഗീത, പ്രീത, മോഹനന്‍ എന്നീ മൂന്നു മക്കളേയും ചെസ്സ് പഠിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.