Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരട് ഫളാറ്റ്: നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവെയ്‌ക്കണം, നിര്‍മാതാക്കളോട് സുപ്രീംകോടതി; ഹോളിഫെയ്‌ത്തിന്റെ അപേക്ഷ രണ്ടാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും

തുക കെട്ടിവെയ്‌ക്കുന്ന് സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ ആസ്തി തിരികെ നല്‍കുന്നതിനുള്ള അനുമതിയും നല്‍കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 03:38 pm IST
in Kerala

ന്യൂദല്‍ഹി : മരട് ഫ്‌ളാറ്റ് നഷ്ടപരിഹാരത്തുകയുടെ പകുതി ആറാഴ്ചയ്‌ക്കുള്ളില്‍ കെട്ടിവെയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തിലാണ് ഈ കോടതി നിര്‍ദ്ദേശം. പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കളായ ജെയിന്‍ ഹൗസിങ്, ഗോള്‍ഡന്‍ കായലോരം, എന്നീ ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തുക കെട്ടിവെയ്‌ക്കുന്ന് സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ ആസ്തി തിരികെ നല്‍കുന്നതിനുള്ള അനുമതിയും നല്‍കുന്നതാണ്.  അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കേണ്ട തുക സുപ്രീം കോടതി കണക്കാക്കിയിരിക്കുന്നത്. ഫ്ളാറ്റുകളുടെ നിര്‍മാണത്തിന് ആയി ഉടമകളില്‍ നിന്ന് ജയിന്‍ ഹൗസിങ് കൈപ്പറ്റിയത് 28,53,80,634 രൂപ ആണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ആയി സമിതിക്ക് ജയിന്‍ ഹൗസിങ് നേരത്തെ കൈമാറിയിട്ടുണ്ട്.  

ബാക്കി തുകയുടെ പകുതി ആയ 12.24 കോടി രൂപ കെട്ടിവച്ചാല്‍ ജയിന്‍ ഗ്രൂപ്പിന്റെ കണ്ടുകെട്ടിയ ആസ്തികള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ കണ്ടു കെട്ടിയ ആസ്തിയില്‍ ചെലവന്നൂരിലെ ഭൂമി മാത്രം വിറ്റാല്‍ 93 കോടി ലഭിക്കും എന്ന് ജയിന്‍ ഗ്രൂപ്പിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയും, അഭിഭാഷകന്‍ എ കാര്‍ത്തിക്കും ചൂണ്ടിക്കാട്ടി.

13.57 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഉടമകളില്‍ നിന്ന് ഗോള്‍ഡന്‍ കായലോരം ഗ്രൂപ്പ് കൈപ്പറ്റിയത്. ഇതിന്റെ പകുതി ആയ 6.68 കോടി രൂപയാണ് കണ്ടുകെട്ടിയ ആസ്തികള്‍ തിരികെ ലഭിക്കുന്നതിനുള്ള അനുമതിക്ക് ആയി ഗോള്‍ഡന്‍ കായലോരം കെട്ടിവയ്‌ക്കേണ്ടത്. ഇതില്‍ 2.89 കോടി രൂപ നേരത്തെ സമിതിക്ക് കൈമാറിയതിനാല്‍ ഇനി നല്‍കേണ്ടത് 3.79 കോടി രൂപ ആണ്.

ചീഫ് സെക്രട്ടറിക്ക് എതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിടണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ട് കോടതി തേടി. സംവിധായകന്‍ മേജര്‍ രവി ആണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. നഷ്ടപരിഹാര വിതരണം സംബന്ധിച്ച ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ അപേക്ഷ രണ്ട് ആഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും. തീരദേശ നിയമം പാലിക്കാതെ നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത്.  

Tags: Flatcourtകേസ്supremecourtMarad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

പുതിയ വാര്‍ത്തകള്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.