Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരട് ഫളാറ്റ്: നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവെയ്‌ക്കണം, നിര്‍മാതാക്കളോട് സുപ്രീംകോടതി; ഹോളിഫെയ്‌ത്തിന്റെ അപേക്ഷ രണ്ടാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും

തുക കെട്ടിവെയ്‌ക്കുന്ന് സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ ആസ്തി തിരികെ നല്‍കുന്നതിനുള്ള അനുമതിയും നല്‍കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 03:38 pm IST
in Kerala

ന്യൂദല്‍ഹി : മരട് ഫ്‌ളാറ്റ് നഷ്ടപരിഹാരത്തുകയുടെ പകുതി ആറാഴ്ചയ്‌ക്കുള്ളില്‍ കെട്ടിവെയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തിലാണ് ഈ കോടതി നിര്‍ദ്ദേശം. പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കളായ ജെയിന്‍ ഹൗസിങ്, ഗോള്‍ഡന്‍ കായലോരം, എന്നീ ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തുക കെട്ടിവെയ്‌ക്കുന്ന് സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ ആസ്തി തിരികെ നല്‍കുന്നതിനുള്ള അനുമതിയും നല്‍കുന്നതാണ്.  അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കേണ്ട തുക സുപ്രീം കോടതി കണക്കാക്കിയിരിക്കുന്നത്. ഫ്ളാറ്റുകളുടെ നിര്‍മാണത്തിന് ആയി ഉടമകളില്‍ നിന്ന് ജയിന്‍ ഹൗസിങ് കൈപ്പറ്റിയത് 28,53,80,634 രൂപ ആണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ആയി സമിതിക്ക് ജയിന്‍ ഹൗസിങ് നേരത്തെ കൈമാറിയിട്ടുണ്ട്.  

ബാക്കി തുകയുടെ പകുതി ആയ 12.24 കോടി രൂപ കെട്ടിവച്ചാല്‍ ജയിന്‍ ഗ്രൂപ്പിന്റെ കണ്ടുകെട്ടിയ ആസ്തികള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ കണ്ടു കെട്ടിയ ആസ്തിയില്‍ ചെലവന്നൂരിലെ ഭൂമി മാത്രം വിറ്റാല്‍ 93 കോടി ലഭിക്കും എന്ന് ജയിന്‍ ഗ്രൂപ്പിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയും, അഭിഭാഷകന്‍ എ കാര്‍ത്തിക്കും ചൂണ്ടിക്കാട്ടി.

13.57 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഉടമകളില്‍ നിന്ന് ഗോള്‍ഡന്‍ കായലോരം ഗ്രൂപ്പ് കൈപ്പറ്റിയത്. ഇതിന്റെ പകുതി ആയ 6.68 കോടി രൂപയാണ് കണ്ടുകെട്ടിയ ആസ്തികള്‍ തിരികെ ലഭിക്കുന്നതിനുള്ള അനുമതിക്ക് ആയി ഗോള്‍ഡന്‍ കായലോരം കെട്ടിവയ്‌ക്കേണ്ടത്. ഇതില്‍ 2.89 കോടി രൂപ നേരത്തെ സമിതിക്ക് കൈമാറിയതിനാല്‍ ഇനി നല്‍കേണ്ടത് 3.79 കോടി രൂപ ആണ്.

ചീഫ് സെക്രട്ടറിക്ക് എതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിടണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ട് കോടതി തേടി. സംവിധായകന്‍ മേജര്‍ രവി ആണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. നഷ്ടപരിഹാര വിതരണം സംബന്ധിച്ച ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ അപേക്ഷ രണ്ട് ആഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും. തീരദേശ നിയമം പാലിക്കാതെ നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത്.  

Tags: Flatcourtകേസ്supremecourtMarad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.