Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരത്തിന് ട്രാക്ടര്‍ വിട്ടുനല്‍കാത്തതിന് പ്രതികാരം; കൊല്ലത്ത് കര്‍ഷകന് അപ്രഖ്യാപിത തൊഴില്‍ നിഷേധം; പിന്നില്‍ കോണ്‍ഗ്രസ്-സിപിഐ നേതൃത്വം

സമരത്തില്‍ പങ്കെടുക്കാനായി ഇയാള്‍ക്ക് അയ്യായിരം രൂപയും നേതാക്കള്‍ ഓഫര്‍ ചെയ്തു. എന്നാല്‍, സമരത്തിന് സ്വന്തം വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ട് ഇയാളുടെ ജോലി നിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 09:20 am IST
in Kerala

കൊല്ലം: ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ സമരത്തിന്റെ  ഭാഗമായുള്ള പ്രതിഷേധത്തിന് ട്രാക്ടര്‍ വിട്ടുനല്‍കാത്തതില്‍ കലിപൂണ്ട കോണ്‍ഗ്രസ്-സിപിഐ നേതൃത്വം പഞ്ചായത്തിലെ കര്‍ഷക അവാര്‍ഡ് ജേതാവിന് അപ്രഖ്യാപിത തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തി. ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട അരക്കില്ലത്ത് വീട്ടില്‍ സുദര്‍ശനനാണ് ഈ ഗതികേട്. ദില്ലി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന സമരത്തിന് ട്രാക്ടര്‍ വിട്ടുകൊടുത്തില്ലെന്ന കാരണത്താലാണ് മൂന്നാഴ്ചയായി ജോലി നിഷേധിച്ചത്. കോണ്‍ഗ്രസും സിപിഐയും ഭരണസമിതിയിലുള്ള മൂന്ന് പാടശേഖരങ്ങളാണ് പ്രദേശത്തുള്ളത്. 15 വര്‍ഷമായി കൃഷി ചെയ്തും ട്രാക്ടര്‍ ഓടിച്ചും ജീവിക്കുന്ന സുദര്‍ശനന്‍ മുഴുവന്‍ സമയ കര്‍ഷകനാണ്.  

കൃഷിഭവന്റെ ട്രാക്ടര്‍ ഓടിച്ചിരുന്ന ഇയാളെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് അടുത്തിടെ മാറ്റിയിരുന്നു. തുടര്‍ന്ന് സ്വകാര്യവ്യക്തികളുടെ ട്രാക്ടര്‍ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 ലക്ഷം രൂപ സബ്‌സിഡിയോടെ സുദര്‍ശനന്‍ പുതിയ ട്രാക്ടര്‍ വാങ്ങിയത്. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് രണ്ടു തവണ ലഭിച്ച വ്യക്തി കൂടിയാണിദ്ദേഹം.  

സമരത്തില്‍ പങ്കെടുക്കാനായി ഇയാള്‍ക്ക് അയ്യായിരം രൂപയും നേതാക്കള്‍ ഓഫര്‍ ചെയ്തു. എന്നാല്‍, സമരത്തിന് സ്വന്തം വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ട് ഇയാളുടെ ജോലി നിഷേധിച്ചത്. ഇപ്പോള്‍ അഞ്ച് ഏക്കര്‍ പാട്ടസ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നു. പാടശേഖര സമിതികളുടെ നേതൃത്വത്തിലുള്ള നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ ജോലിക്ക് വിളിക്കാതായതോടെ രോഗിയായ ഭാര്യയെയും മക്കളെയും പോറ്റാന്‍ ബുദ്ധിമുട്ടുകയാണ് ഈ 42 വയസുകാരന്‍. വീടും സ്ഥലവും പണയപ്പെടുത്തി ലോണ്‍ എടുത്തിട്ടുള്ളതിനാല്‍ ട്രാക്ടര്‍ ഓടിച്ചു കിട്ടുന്നതാണ് പ്രധാന വരുമാന മാര്‍ഗം.

Tags: keralafarmerkollamട്രാക്ടര്‍ റാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.