Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാല്‍ നൂറ്റാണ്ടിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം

കൂടുതല്‍ ചിത്രങ്ങളിലും സാങ്കേതിക മികവ് മാത്രം :സൂര്യ കൃഷ്ണമൂര്‍ത്തി

Janmabhumi Online by Janmabhumi Online
Feb 13, 2021, 06:01 am IST
in Review
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇ കെ നായനാര്‍ ,കെ കരുണാകരന്‍ ,കവികളായ ഓ എന്‍ വി , എ അയ്യപ്പന്‍ ,ഡി വിനയചന്ദ്രന്‍ ,നടി സുകുമാരി ,വി .ദക്ഷിണാമൂര്‍ത്തി ,കെ ആര്‍ മോഹനന്‍ ,പി കെ നായര്‍, സോളാനസ് ,കിം  കി ഡുക് ,നടന്‍ മുരളി,അനില്‍ നെടുമങ്ങാട്,രാമചന്ദ്രബാബു,പി വി ഗംഗാധരന്‍ തുടങ്ങി മരിച്ചിട്ടും മായാതെ നില്‍ക്കുന്ന പ്രമുഖരുടെ ഓര്‍മ്മചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐ എഫ് എഫ് കെ ജൂബിലി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു .  

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. അക്കാഡമി കൗണ്‍സില്‍ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റര്‍ .

കൂടുതല്‍ ചിത്രങ്ങളിലും സാങ്കേതിക മികവ് മാത്രം :സൂര്യ കൃഷ്ണമൂര്‍ത്തി

പ്രദര്‍ശനം സൂര്യാ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു .   സാങ്കേതിക സംവിധാനങ്ങളെ ആശ്രയിച്ചുള്ള സിനിമകളാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നതെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. ആത്മാവിനെ സ്പര്‍ശിക്കുന്ന കൂടുതല്‍ സിനിമകള്‍ മേളയില്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു . കൊവിഡ് കാലത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തോട് പൂര്‍ണ യോജിപ്പാണെന്നും എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള അക്കാഡമിയുടെ ശ്രമമായി അതിനെ കാണണമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു .

മറ്റു മേളകള്‍ അപേക്ഷിച്ച്  കേരള രാജ്യാന്തര മേളയില്‍  വന്‍ ജനപങ്കാളിത്തമാണ്  തുടക്കം മുതല്‍ ഉണ്ടാകുന്നത്.  എല്ലാവര്‍ക്കും പങ്കുചേരാനുള്ള മേളകള്‍ ചലച്ചിത്ര രംഗത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍ , സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം, തലശേരി ,പാലക്കാട് മേഖലകളിലും പ്രദര്‍ശനം ഉണ്ടാകും

Tags: ഐഎഫ്എഫ്‌കെസൂര്യ കൃഷ്ണമൂര്‍ത്തി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് പുരസ്‌കാരം

Entertainment

“ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കരുത്,”- രാജ്യാന്തര ചലച്ചിത്രമേളയിലെ രഞ്ജിത്തിന്റെ പ്രതികരണത്തെ വെല്ലുവിളിച്ച് ഹരീഷ് പേരടി.

Kerala

ഐഎഫ്എഫ്‌കെ 2022: മികച്ച സാങ്കേതിക തികവിനുള്ള തിയേറ്റര്‍ പുരസ്‌കാരം സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക്

Kerala

അടൂരിനെ ടാര്‍ഗറ്റ് ചെയ്ത് ഐഎഫ്എഫ്കെ വേദി; അടൂരിനെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ച് ആഷിഖ് അബുവും സജിത മഠത്തിലും കമലും

Kerala

ചലച്ചിത്രമേള നടത്തിപ്പിനെതിരെ വിമര്‍ശനം; മമ്മൂട്ടിയുടെ സിനിമയ്‌ക്ക് ബുക്ക് ചെയ്തവര്‍ക്ക് സീറ്റില്ല; പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി പൊലീസ്

പുതിയ വാര്‍ത്തകള്‍

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies