Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന് പേടിസ്വപ്നമായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ലയയും ഡെന്‍സി റിത്തുവും; സൈബര്‍ സഖാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ലയ

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 05:46 pm IST
inKerala

തിരുവനന്തപുരം; പിണറായി സര്‍ക്കാരിന്റെ മുഴുവന്‍ ഭരണനേട്ടങ്ങളെയും മാച്ചുകളയുന്നതായിരുന്നു ആ ചിത്രം.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി കിട്ടാത്തതിന്റെ സങ്കടത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന തൃശൂരില്‍ നിന്നുള്ള രണ്ട് കൂട്ടുകാരികള്‍- ലയയും ഡെന്‍സി റീത്തുവും.  

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

‘സാമൂഹികമാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം,’ലയ പറയുന്നു.

പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നിയമനം കാത്തു കഴിയുന്ന ഡെന്‍സി റീത്തു വന്ന് കെട്ടപ്പിടിച്ചപ്പോള്‍ ലയ നിയന്ത്രണം വിട്ട് കരഞ്ഞു. സമരത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇവരുടെ സങ്കടം ഇരട്ടിച്ചു. ഇത് പിറ്റേദിവസം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഇതോടെയാണ് സൈബര്‍ സഖാക്കളുടെ രോഷം അണപൊട്ടിയത്. പിന്നീടങ്ങളോട്ട് സൈബറിടങ്ങളില്‍ ലയക്കെതിരെ സംഘടിതാക്രമണമായിരുന്നു. അതില്‍ ഭൂരിഭാഗവും പുറത്തുപറയാന്‍ കൊള്ളാത്ത വാക്കുകളും പ്രയോഗങ്ങളുമായിരുന്നു.

ലയ കരഞ്ഞത് നാടകമാണെന്നും ലയ കോണ്‍ഗ്രസുകാരിയാണെന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ സമരത്തിനറങ്ങിയവരില്‍ പാര്‍ട്ടിക്കാരായ ധാരാളം പേരുണ്ടെന്നും അതെന്താണ് സൈബര്‍ സഖാക്കള്‍ തിരിച്ചറിയാത്തതെന്നുമാണ് ലയയുടെ മറുചോദ്യം.  

കഷ്ടപ്പെട്ടും പഠനത്തിനൊപ്പം പല ജോലികള്‍ നോക്കിയുമാണ് പിഎസ് സി പരീക്ഷയെഴുതിയത്. റാങ്ക് പട്ടികയിലെത്തിയിട്ടും തൊഴില്‍ലഭിക്കില്ലെന്ന് കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെയായിരുന്നു ലയ പൊട്ടിക്കരഞ്ഞത്. അഞ്ചുവര്‍ഷമായുള്ള സ്വപ്നംപൊലിയുമെന്ന പേടിയിലാണ് കരഞ്ഞതെന്നും ലയ പറയുന്നു.

തൃശൂര്‍ ഒളരിയിലാണ് ലയ രാജേഷിന്റെ വീട്. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583ാം റാങ്കുകാരിയാണ്. സാധാരണ ആയിരം പേരെ വരെ എടുക്കേണ്ടതിന് പകരം ഇക്കുറി 500 പോലും ആയിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ അധികമായപ്പോള്‍ തങ്ങളുടെ ജോലി സര്‍ക്കാര്‍ തടയുന്നു എന്നു തോന്നുമ്പോള്‍ എങ്ങിനെ കരയാതിരിക്കുമെന്നും ലയ ചോദിക്കുന്നു.

Tags: pinarayiയുഡിഎഫ്തൊഴിലില്ലായ്മപിന്‍വാതില്‍ നിയമനംരമേശ് ചെന്നിത്തല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.