Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടച്ചുറപ്പില്ലാതെ അംബേദ്കര്‍ കോളനി

കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 11:29 am IST
in Kollam
അംബേദ്കര്‍ കോളനിയിലെ വീടുകളിലൊന്ന്‌

അംബേദ്കര്‍ കോളനിയിലെ വീടുകളിലൊന്ന്‌

പുത്തൂര്‍: പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് കിഴക്ക് ആറാം വാര്‍ഡിലെ അംബേദ്കര്‍ കോളനി നിവാസികള്‍ വികസനം എന്തെന്നറിയാത്തവരാണ്. കാലാകാലങ്ങളായി മാറിമാറി ഭരിച്ച ഭരണ കര്‍ത്താക്കള്‍ ഇവിടുത്തുകാരെ വെറും വോട്ടുബാങ്കുകളായി മാത്രം കരുതുന്നതിന്റെ നേര്‍ദൃശ്യങ്ങളാണ് കോളനിയിലെമ്പാടും കാണാന്‍ കഴിയുക. 200ലധികം ജനങ്ങള്‍ വസിക്കുന്ന ഇവിടെ 86 കുടുംബങ്ങളാണ് ഉള്ളത്.  

കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍. ഇത്തരത്തില്‍ പിന്നാക്ക മേഖലയുടെ ദയനീയ കാഴ്ചകള്‍ ഇവിടെ വിവരണത്തിന് അതീതമാണ്. വീടെന്ന സ്വപണ്ട്‌നം നെഞ്ചേറ്റി നടക്കുന്നവര്‍ ഏറെപ്പേരുണ്ടിവിടെ. കോളനിയിലെ പലരും ഇപ്പോള്‍ താമസിക്കുന്നത് ടാര്‍പ്പോളിനണ്ടും മറ്റും കൊണ്ടുണ്ടാക്കിയെ ചെറിയ ഷെഡ്ഡുകളിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന ഇവിടുത്തെ ഇത്തരത്തിലുള്ള വീടുകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ല.

സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും അര്‍ഹതയുള്ള ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. കുടിവെള്ളക്ഷാമത്തിന്റെ അപര്യാപ്തതയും പരിഹരിക്കപ്പെടാന്‍ കഴിയാത്ത ദുരവസ്ഥയായി തുടരുന്നു. കോളനി മേഖലയില്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ആതുരസേവനരംഗത്ത് ആശ്രയമാകേണ്ട വാര്‍ഡിലെ ഹെല്‍ത്ത് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാറില്ല. ഇവിടുത്തെ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. അടിയന്തര ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോകാനുള്ള മുഴുവന്‍ റോഡുകളും തകര്‍ന്നു തരിപ്പണമായിട്ട് വര്‍ഷങ്ങളായി.

വാഹന സൗകര്യങ്ങളുടെ അപര്യാപണ്ട്തതതും വളരെ രൂക്ഷമാണ്. കശുവണ്ടി കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് യാത്ര സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന ദയനീയ കാഴ്ചയും ഇവിടെ കാണാന്‍ കഴിയും. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാര്‍ഥികളുടെ പഠനവും കോളനിനിവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Tags: kollamകോളനിAmbedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

ക്രിക്കറ്റിലെ വൈഭവ് അല്ല ഈ വൈഭവ്, ലളിതാസഹസ്രനാമം ഇംഗ്ലീലേക്ക് വിവര്‍ത്തനം ചെയ്ത 13കാരന്‍ വൈഭവിന് കയ്യടി ഉയരുന്നു…

റോജി എം. ജോണ്‍ എംഎല്‍എ

ആര്‍ എസ് എസ് പരിപാടിയില്‍വി സി മാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമെന്ന് മന്ത്രി റോജി എം ജോണ്‍

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.