Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനം

ഗ്രൂപ്പ് നേതാക്കള്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് പങ്കിട്ട് നല്‍കിയതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്കിടയാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റനായി പലരെയും വെട്ടി നിരത്തി. ഇത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും ഷാഫി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 02:32 pm IST
in Palakkad

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത്‌കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രതിനിധികള്‍ ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്തിയത്. നിലവിലെ നേതൃത്വവുമായി മുന്നോട്ട് പോയാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഇതിനേക്കാള്‍ ഭീമമായ പരാജയം കോണ്‍ഗ്രസിന് നേരിടേണ്ടി വരുമെന്നും ക്യാമ്പ് മുന്നറിയിപ്പ് നല്‍കി.  

ഗ്രൂപ്പ് നേതാക്കള്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് പങ്കിട്ട് നല്‍കിയതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്കിടയാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റനായി പലരെയും വെട്ടി നിരത്തി. ഇത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും ഷാഫി പറഞ്ഞു.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സീറ്റ് നല്‍കണമെന്നാവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ കാറില്‍ കയറുന്നതും കാര്‍ ഓടിക്കുന്നതും സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയായി കാണുന്ന പ്രവണതയാണ് കോണ്‍ഗ്രസിലുള്ളതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ചന്ദ്രന്‍ തുറന്നടിച്ചു. വിമതസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നത് പോലെ തന്നെ ജനവിരുദ്ധ സ്ഥാനാര്‍ത്ഥികളാക്കിയവര്‍ക്കെതിരെയും നടപടിവേണമെന്ന് ക്യാമ്പില്‍ ആവശ്യം ഉയര്‍ന്നു. സ്ഥാനാര്‍ഥിയാക്കാന്‍ നേതാക്കള്‍ പണം വാങ്ങിയെന്നാരോപണമാണ് പത്തനംതിട്ടയില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് പുറമെ നേതാക്കള്‍തമ്മിലുള്ള ഐക്യമില്ലായ്‌മയും പാര്‍ട്ടിയെ തകര്‍ത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ നേതൃത്വത്തെ പിരിച്ച് വിടണമെന്നാവശ്യമാണ് കൊല്ലം പ്രതിനിധികള്‍ ഉന്നയിച്ചത്.  

തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയതോല്‍വിയായിരിക്കും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കാനും യൂത്ത് കോണ്‍ഗ്രസ് മടിച്ചില്ല. ദേശീയ നേതൃത്വത്തിനുമെതിരെ ക്യാമ്പില്‍ വിമര്‍ശം ഉയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പുമായി വന്‍തോതില്‍ പണം പിരിവുനടത്തിയിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് പോലും നല്‍കാതെ ചിലര്‍ പണം കൈയടക്കിവെച്ചിരിക്കുകയാണെന്നാണ് ആരോപണവും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി അംഗം കൃഷ്ണ അല്ലവരു, യൂത്ത്കോണ്‍്ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് തുടങ്ങി ദേശീയ – സംസ്ഥാന നേതാക്കള്‍ പങ്കെടുത്തക്യാമ്പിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം ഉയര്‍ന്നത്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് നല്‍കിയ വാര്‍ഡുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വൈകിട്ട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് എല്ലാ ജില്ലകളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം. തങ്ങളുടെ വിമര്‍ശനങ്ങളെ പഴയകാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസോടെ കാണണമെന്നും പണ്ട് യുവാക്കള്‍ക്ക് വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ അക്കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags: congressകെപിസിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.