Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെബ്‌സൈറ്റ് മേല്‍വിലാസം പറഞ്ഞുകുടുങ്ങി കെ കെ രാഗേഷ് എംപി; നേതാവിനെ നിലംപരിശാക്കി ശ്രീജിത്ത് പണിക്കര്‍, വീഡിയോ

നിഷ പുരുഷോത്തമന്‍ അവതാരകയായി എത്തിയ മനോരമന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 01:20 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രീയനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്കു മുന്‍പില്‍ വെബ്‌സൈറ്റ് മേല്‍വിലാസം പറഞ്ഞ് കുടുങ്ങി രാജ്യസഭാ എംപിയും സിപിഎം നേതാവുമായ കെ കെ രാഗേഷ്. ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രകടനപത്രികയുമായി ബന്ധപ്പെട്ട സംവാദത്തിലാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള കെ കെ രാഗേഷിന്റെ ശ്രമം തെളിവു സഹിതം ശ്രീജിത്ത് പണിക്കര്‍ പൊളിച്ചടുക്കിയത്. ഇതു സംബന്ധിച്ച് ശ്രീജിത്ത് പണിക്കര്‍ ചെയ്ത ഫെയ്‌സ് ബുക്ക് വീഡിയോ വൈറലായി.

 നിഷ പുരുഷോത്തമന്‍ അവതാരകയായി എത്തിയ മനോരമന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ സമീപിച്ചപ്പോള്‍ ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് കൃഷിക്കാര്‍ ആവശ്യപ്പെട്ടുവെന്ന് കെ കെ രാഗേഷ് പറഞ്ഞു. തുടര്‍ന്ന് ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രകടനപത്രികയിലെ ചില കാര്യങ്ങള്‍ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാട്ടി. 

കാര്‍ഷിക ചന്തകളും അതുമായി ബന്ധപ്പെട്ട എപിഎംസി നിയമങ്ങളും ഇല്ലാതാക്കുക തുടങ്ങി പ്രകടനപത്രികയില്‍ പറയുന്ന ചില കാര്യങ്ങള്‍ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കര്‍ വായിക്കുകയും ചെയ്തു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷനിയമത്തില്‍ പറയുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശ്രീജിത്ത് പണിക്കരുടെ വാദങ്ങള്‍ കള്ളമാണെന്നായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. തുടര്‍ന്ന് പ്രകടനപത്രികയുടെ ഡിജിറ്റല്‍ രേഖ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കര്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും കൃത്രിമ രേഖയാണെന്ന വാദത്തില്‍ കെ കെ രാഗേഷ് ഉറച്ചുനിന്നു. 

തുടര്‍ന്ന് തന്റെ വാദത്തെ സാധൂകരിക്കാന്‍ ഫെയ്‌സ്ബുക്കില്‍ കെ കെ രാകേഷ് വീഡിയോയുമായി എത്തി. ശ്രീജിത്ത് പണിക്കര്‍ കാവി കളസമാണ് ഇട്ടിരിക്കുന്നതെന്ന് അടക്കം ചില വ്യക്തിപരമായ പരാമര്‍ശങ്ങളും ഇതില്‍ നടത്തുന്നു. ഇതിനൊപ്പം പ്രകടനപത്രികയുടെ ലിങ്കും നല്‍കി. തുടര്‍ന്നാണ് വാദപ്രതിവാദങ്ങളിലെ വഴിത്തിരിവ്. കെ കെ രാഗേഷ് നല്‍കിയത് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ലിങ്ക് ആണെന്നും തങ്ങള്‍ ചര്‍ച്ച ചെയ്തത് ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രകടനപത്രികയെക്കുറിച്ചാണെന്നും ശ്രീജിത്ത് പണിക്കറിന്റെ വീഡിയോയില്‍ അദ്ദേഹം പറയുന്നു. 

കെ കെ രാഗേഷാണ് യഥാര്‍ഥത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസള നിരീക്ഷണം തുടര്‍ന്നോളൂയെന്നും ബുദ്ധിയില്ലെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ആളുകളെക്കൊണ്ട് പറയിപ്പിക്കരുതെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോയില്‍ പരിഹസിക്കുന്നു. ക്യാപ്‌സൂളുകള്‍ തുടര്‍ന്നും വിഴുങ്ങിക്കൊള്ളുക, അത് ഛര്‍ദിച്ചുവയ്‌ക്കുന്നത് മറ്റള്ളവരുടെ കളസത്തിലാകരുതെന്ന് പറഞ്ഞാണ് ശ്രീജിത്ത് പണിക്കര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.  

Tags: cpmകേന്ദ്ര സര്‍ക്കാര്‍കെ.കെ. രാഗേഷ്SreejithPanickerകര്‍ഷകനിയമംDebate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Kerala

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.