Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയിലേക്ക് കടക്കാനായില്ല: റോഹിംഗ്യന്‍ മുസ്ലീങ്ങളെ കൈയൊഴിഞ്ഞ് ബംഗ്ലാദേശും; വെള്ളപ്പൊക്ക ഭീഷണിയുള്ള ദീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് സര്‍ക്കാര്‍

1,600 പേരെയാണ് കഴിഞ്ഞ ദിവസം ദ്വീപിലേക്കു കൊണ്ടുപോയത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദ്വീപിലേക്ക് ഇവരെ മാറ്റിയതില്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അക്രമകാരികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 04:49 pm IST
in World

ധാക്ക: റോഹിംഗ്യന്‍ മുസ്ലീങ്ങളെ പൂര്‍ണമായും കൈയൊഴിഞ്ഞ് ബംഗ്ലാദേശ് സര്‍ക്കാര്‍.  മ്യാന്‍മറില്‍നിന്നു പലായനം ചെയ്തുവന്ന എല്ലാം മുസ്ലീങ്ങളെയും ബംഗാള്‍ ഉള്‍ക്കടലിലെ ബസന്‍ചാര്‍ ദ്വീപിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ബംഗ്ലദേശ് സേനയുടെ കപ്പലുകളിലും മത്സ്യബന്ധന ബോട്ടുകളിലുമായാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതിനായി പ്രത്യേക സേനയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ ദീപില്‍ നിരന്തരം വെള്ളം കയറുന്നതാണ്. ഇത് അവഗണിച്ചാണ് ഇപ്പോഴത്തെ നടപടികള്‍. രോഹിംഗ്യകളുടെ സമ്മതമില്ലാതെയാണ് സര്‍ക്കാരിന്റെ നടപടികള്‍.  

1,600 പേരെയാണ് കഴിഞ്ഞ ദിവസം ദ്വീപിലേക്കു കൊണ്ടുപോയത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദ്വീപിലേക്ക് ഇവരെ മാറ്റിയതില്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അക്രമകാരികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഇന്ത്യയിലേക്കും ഇവര്‍ പാലായനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വനിയമം കൊണ്ടുവന്നതോടെ ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് നിലച്ചു. ഇവര്‍ എല്ലാം ബംഗ്ലാദേശില്‍ നിലയുറപ്പിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ഷേക്ക് ഹസീന സര്‍ക്കാര്‍  കടന്നത്.  

മൂന്നു വര്‍ഷം മുന്പ് മ്യാന്‍മറിലെ പട്ടാളം അതിക്രൂര പീഡനങ്ങള്‍ അഴിച്ചുവിട്ടതിനെത്തുടര്‍ന്നാണ് ന്യൂനപക്ഷ രോഹിംഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. വംശീയ ഉന്മൂലനമെന്ന് യുഎന്‍ ആരോപിച്ച പീഡനത്തില്‍ പതിനായിരം പേര്‍ കൊല്ലപ്പെട്ടു. പലായനം ചെയ്ത ഏഴേകാല്‍ ലക്ഷത്തിലധികം വരുന്ന റോഹിംഗ്യകളില്‍ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്‌സ്ബസാറിലാണ് കഴിഞ്ഞിരുന്നത്. ഇവരില്‍ ചിലര്‍ ഇന്ത്യയിലേക്കും കടന്നിരുന്നു. ഇവിടെ നിരന്തരം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന്  വിദേശകാര്യമന്ത്രി അബ്ദുള്‍ മോമെന്‍ വ്യക്തമാക്കി.

Tags: indiaമുസ്ലീംബംഗ്ലാദേശ്nrc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.