Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2016 ല്‍ കേസുകളുടെ എണ്ണം 333; 2019ല്‍ 79!; അഴിമതിക്കെതിരെ നിയമനടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം; വിജിലന്‍സ് പിണറായിയുടെ കൂട്ടിലെ ചത്ത തത്ത

2015 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വിജിലന്‍സ് കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം വകുപ്പ് മറ്റെന്തൊക്കെയോ ചെയ്യുകയായിരുന്നുവെന്ന്, അല്ലെങ്കില്‍ വിജിലന്‍സിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നോ, നാട്ടില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്നോ ധരിക്കണം.പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2015ല്‍ 297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 333 ആയി. 2017ല്‍ പകുതിയില്‍ താഴെ, 151 ആയി കുറഞ്ഞു. 2018ല്‍ 91 എണ്ണം മാത്രം. 2019ല്‍ വെറും 76.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 05:07 pm IST
in Kerala

കൊച്ചി: വിജിലന്‍സിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ചത് പാര്‍ട്ടിയിലെ എതിരാളികളെ നിയന്ത്രിക്കാനായിരുന്നുവെന്ന് തെളിയുന്നു. സ്വന്തം മന്ത്രിമാരുടെ വകുപ്പുകളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി, രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് വരുതിക്ക് നിര്‍ത്താന്‍ വിജിലന്‍സിനെ നിയോഗിച്ചതായാണ് വിവരങ്ങള്‍. മുമ്പ് കെ. കരുണാകരന്‍ മുഖ്യമന്ത്രയായിരിക്കെ, എല്ലാ രാഷ്‌ട്രീയ എതിരാളികള്‍ക്കുമെതിരേ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച സംഭവങ്ങളുണ്ട്. കോണ്‍ഗ്രസിലെ ശക്തമായ ഗ്രൂപ്പുവഴക്കില്‍ പല നേതാക്കളേയും മന്ത്രിമാരേയും പക്ഷം ചേര്‍ത്തിരുന്നത് ഇങ്ങനെയാണ്. സമാനമായ നടപടികളാണ് കമ്യൂണിസ്റ്റ് ഭരണത്തിലുമെന്നാണ് വ്യക്തമാകുന്നത്.

ധനവകുപ്പിന്റെ കീഴിലെ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധന വിവാദമായപ്പോള്‍ മുഖ്യമന്ത്രിയെ എതിര്‍ത്ത മന്ത്രി തോമസ് ഐസക്കിനോട് വിയോജിച്ച്, വിജിലന്‍സ് പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അതനുസരിച്ച് വിജിലന്‍സ് ആവശ്യമുള്ളിടത്ത് പരിശോധിക്കും, റിപ്പോര്‍ട്ട് നല്‍കും, വകുപ്പു മന്ത്രി സ്വീകരിക്കും, നടപടി വേണമെന്നു തോന്നിയാല്‍ എടുക്കും, എന്നാണ് വിശദീകരിച്ചത്.

തൊട്ടുപിന്നാലെ, എന്റെ വകുപ്പിലും ഞാനറിയാതെ അന്വേഷണം നടത്തിയിട്ടുണ്ട്, ആരും വിഷമിച്ചിട്ടു കാര്യമില്ല, എന്ന് മുഖ്യ എതിരാളി തോമസ് ഐസക്കിനെതിരേ, മുഖ്യമന്ത്രി പിണറായിയെ അനുകൂലിച്ച് മന്ത്രി ജി. സുധാകരന്‍ പരസ്യ പ്രസ്താവന നടത്തിയത് ശ്രദ്ധേയമാണ്. വിജിലന്‍സ് വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനകളും റിപ്പോര്‍ട്ടുകളും സംബന്ധിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി അവകാശവാദങ്ങള്‍ ഒന്നും ഉയര്‍ത്തിയിട്ടുമില്ല.വിജിലന്‍സ് മന്ത്രിമാരുടെയും രാഷ്‌ട്രീയ എതിരാളികളുടെയും കാര്യത്തില്‍ മാത്രം അന്വേഷണം നടത്താനുള്ള ഏജന്‍സിയല്ല. പൊതുജനങ്ങളുടെ പരാതികളും അന്വേഷിക്കണം. അഴിമതികള്‍ക്കും ക്രമക്കേടിനും എതിരേയുള്ള സമൂഹത്തിന്റെ പല്ലും നഖവുമായി പ്രവര്‍ത്തിക്കണം. ഡോ. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ അങ്ങനെയെല്ലാമാണ് പൊതുജനങ്ങളെ പറഞ്ഞു മനസിലാക്കിയതും. 

പക്ഷെ, 2015 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വിജിലന്‍സ് കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം വകുപ്പ് മറ്റെന്തൊക്കെയോ ചെയ്യുകയായിരുന്നുവെന്ന്, അല്ലെങ്കില്‍ വിജിലന്‍സിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നോ, നാട്ടില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്നോ ധരിക്കണം.പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2015ല്‍ 297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 333 ആയി. 2017ല്‍ പകുതിയില്‍ താഴെ, 151 ആയി കുറഞ്ഞു. 2018ല്‍ 91 എണ്ണം മാത്രം. 2019ല്‍ വെറും 76.

!

Tags: keralaPinarayi Vijayanvigiകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.