Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് കടല്‍മാര്‍ഗവും കള്ളക്കടത്ത്; ഒത്താശ ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും; കൊച്ചി കസ്റ്റംസ് ഹൗസിലെ ഉന്നതന്‍ സംശയ നിഴലില്‍

കൊച്ചി കസ്റ്റംസ് ഹൗസിലെ ഈ ഉന്നതനെതിരേ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സിങ്കപ്പൂരിലേക്ക് മാസ്‌ക് കള്ളക്കടത്തു നടത്തിയ സംഭവം ഉണ്ടായി. ഇതേക്കുറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏജന്‍സികളോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കയറ്റുമതിക്ക് ആവശ്യമായ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ പോലും ചില ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിവിധ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ വഴി നിരവധി ബഗേജുകളാണ് പരിശോധനയില്ലാതെ കടത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:20 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അന്താരാഷ്‌ട്രതലത്തിലുള്ള അന്വേഷണവും നടപടികളും വന്നതിനെത്തുടര്‍ന്ന് കടല്‍മാര്‍ഗമുള്ള കള്ളക്കടത്തുകള്‍ കൂടി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആസൂത്രിത കള്ളക്കടത്തുകള്‍ക്കെല്ലാം തടസമായപ്പോഴാണ് കപ്പല്‍ മാര്‍ഗത്തില്‍ കള്ളക്കടത്ത്.കടല്‍വഴി കടത്തുന്നത് സ്വര്‍ണം മാത്രമല്ല. അന്താരാഷ്‌ട്ര ചരക്കു കയറ്റിറക്ക് സംവിധാനമുള്ള കൊച്ചി ഉള്‍പ്പെടെ കാര്‍ഗോ ക്ലിയറന്‍സ് സംവിധാനങ്ങളെല്ലാം ഇക്കൂട്ടര്‍ വിനിയോഗിക്കുന്നു. ഇങ്ങനെ കാര്‍ഗോകള്‍ പരിശോധനയില്ലാതെ കടത്തിവിടാന്‍ കസ്റ്റംസിലെ ഒരു ഉന്നതന്റെ ഇടപെടലുണ്ടായതായി വിവരം.

ചരക്ക് സ്‌കാനിങ് സംവിധാനത്തിലൂടെ കടന്നുപോകുമ്പോള്‍ സംശയകരമായ സാധനങ്ങള്‍ ഉള്ളിലുണ്ടെങ്കില്‍ തുറന്നു പരിശോധിക്കാന്‍ സാങ്കേതിക സംവിധാനം സന്ദേശം നല്‍കും. എന്നാല്‍, ഇങ്ങനെ നിര്‍ദേശം ലഭിച്ചിട്ടും പരിശോധിക്കാതെ ചരക്കുകള്‍ കടത്തിവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ഇത്തരം സന്ദര്‍ഭങ്ങളില്‍ തുറന്നു പരിശോധിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയാറാകും. പക്ഷേ, പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥര്‍ അത് വിലക്കും. സമ്മര്‍ദവും ഭീഷണിയും പോലുമുണ്ടാകും. ഈ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിലെതന്നെ ശക്തരായവരുടെ നിര്‍ദേശം ലഭിക്കാറുണ്ടത്രെ. എന്നാല്‍, മുകളില്‍നിന്നുള്ള നിര്‍ദേശം കിട്ടിയിട്ടും കണ്ടെയ്നര്‍ തുറന്ന കസ്റ്റംസ് എക്സാമിനര്‍ക്ക് സ്ഥലംമാറ്റം കിട്ടിയ സംഭവവുമുണ്ട്.

കൊച്ചി കസ്റ്റംസ് ഹൗസിലെ ഈ ഉന്നതനെതിരേ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സിങ്കപ്പൂരിലേക്ക് മാസ്‌ക് കള്ളക്കടത്തു നടത്തിയ സംഭവം ഉണ്ടായി. ഇതേക്കുറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏജന്‍സികളോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.  കയറ്റുമതിക്ക് ആവശ്യമായ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ പോലും ചില ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിവിധ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ വഴി നിരവധി ബഗേജുകളാണ് പരിശോധനയില്ലാതെ കടത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

എറണാകുളം പേട്ട കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനിലെത്തിയ ബഗേജ് തുറന്നു പരിശോധിക്കണമെന്ന് സ്‌കാനര്‍ നിര്‍ദേശം വന്നപ്പോള്‍, കസ്റ്റംസ് എക്സാമിനര്‍ ചരക്ക് തുറക്കാന്‍ തയാറായി. എന്നാല്‍, ഉന്നത കസ്റ്റംസ് ഓഫീസര്‍ ഇടപെട്ടു. തുടര്‍ന്ന് ഇവിടെ പരിശോധനയ്‌ക്ക് അനുവദിക്കാതെ ക്ലിയറിങ് ഏജന്റുമാര്‍ മറ്റൊരു ഫ്രെയ്റ്റ് സ്റ്റേഷനിലേക്ക് ചരക്ക് മാറ്റി. ഇതിനു പിന്നാലെ ഈ ഉദ്യോഗസ്ഥയെ കൊച്ചി ഐലന്‍ഡിലെ ഓഫീസിലേക്ക് സ്ഥലം മാറ്റി. മാത്രമല്ല, പലതരത്തില്‍ തൊഴില്‍ സമ്മര്‍ദം കൂട്ടി. തുടര്‍ന്ന് ഇവര്‍ സ്വയം വിരമിച്ചു.

Tags: കടൽകസ്റ്റംസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: ആലപ്പുഴ തീരത്തിന് അവഗണന മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.