Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

“ഉള്ളില്‍ സങ്കടമിണ്ട് ട്ടോ”… നാട്ടിലെ നേരനുഭവങ്ങളില്‍ നിന്നാണ് ഈ സ്‌കിറ്റ് പിറന്നത്: ഹരീഷ് കണാരന്‍

മലയാളിയെ നിര്‍ത്താതെ ചിരിപ്പിച്ച കോമഡി സ്‌കിറ്റിന്റെ വിഷയമായിരുന്നു ആ തെരഞ്ഞെടുപ്പ്. പിന്നീട് സിനിമാതാരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും ദേവരാജനും പ്രദീപും സിറാജുമൊക്കെക്കൂടി മെനഞ്ഞെടുത്തതായിരുന്നു ട്രോളന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സ്‌കിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 09:56 am IST
inMiniscreen

തോറ്റ സ്ഥാനാര്‍ത്ഥിയുടെ പ്രകടനം  നടന്നിട്ടുണ്ട് പണ്ട് ഒളവണ്ണയില്‍. വാശിയേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തോറ്റ സ്ഥാനാര്‍ത്ഥിയുടെ ‘പടുകൂറ്റന്‍’ പ്രകടനം വരികയാണ്. ജയിച്ചവര്‍ ഒരു വശത്ത്. അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഇരുകൂട്ടരെയും നിയന്ത്രിക്കാന്‍ പോലീസുകാരും. ഇന്നെന്തെങ്കിലുമൊക്കെ നടക്കുമെന്ന മട്ടില്‍ കുറേ നാട്ടുകാരും. നീണ്ട കാത്തിരിപ്പിനൊടുവില്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ ജാഥ വരുന്നു.  

”ന്റമ്മ ചുട്ടൊരു വെള്ളേപ്പം  

മൊട്ടേം കൂട്ടി തട്ടീട്ട്

ങ്ങനെയൊക്കെ പറയാമോ

മ്മള് നാളേം കാണണ്ടേ

ഉള്ളില്‍ സങ്കടമിണ്ട്‌ട്ടോ…”  

മലയാളിയെ നിര്‍ത്താതെ ചിരിപ്പിച്ച കോമഡി സ്‌കിറ്റിന്റെ വിഷയമായിരുന്നു ആ തെരഞ്ഞെടുപ്പ്. പിന്നീട് സിനിമാതാരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും ദേവരാജനും പ്രദീപും സിറാജുമൊക്കെക്കൂടി മെനഞ്ഞെടുത്തതായിരുന്നു ട്രോളന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സ്‌കിറ്റ്. ചിരവയേന്തിയ വീട്ടമ്മ അടയാളത്തില്‍ കണ്ണമ്പൊത്ത് ശശീന്ദ്രകുമാറും പേപ്പട്ടി ചിഹ്നത്തില്‍ അയ്യപ്പന്‍കുട്ടിയുമാണ് മത്സരത്തില്‍. അയ്യപ്പന്‍കുട്ടിയുടെ അമ്മ ചുട്ട വെള്ളേപ്പം കഴിച്ച് വളര്‍ന്നയാളാണ് ശശീന്ദ്രകുമാര്‍.

പ്രചാരണവും പ്രകടനവും മുദ്രാവാക്യം വിളിയുമെല്ലാം കൂടി നാട്ടിന്‍പുറത്തെ അനുഭവങ്ങളെ കോര്‍ത്തിണക്കിയതായിരുന്നു കാലിക്കറ്റ് വി ഫോര്‍ യു എന്ന ബാനറില്‍ ഒരുക്കിയ ഈ തമാശക്കഥ. മുദ്രാവാക്യങ്ങളില്‍ മാത്രമല്ല പ്രസംഗത്തിലുമുണ്ട് ആക്ഷേപ ഹാസ്യം.

ഫിലാഡല്‍ഫിയയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിച്ചതും ബ്രസീലില്‍ കന്നുകാലികള്‍ ചത്തടിയുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കണ്ണമ്പൊത്ത് ശശീന്ദ്രകുമാറിന്റെ വോട്ടഭ്യര്‍ത്ഥന. ആമസോണിലെ കാട്ടുതീയണയ്‌ക്കാന്‍ കോഴിക്കോട്ടെ പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന രാഷ്‌ട്രീയ പ്രഹസനങ്ങളുടെ നാട്ടില്‍ ഇത്തരം സ്‌കിറ്റുകള്‍ക്ക് സാര്‍വകാലീന പ്രസക്തിയുണ്ട്.

”നാട്ടിലെ നേരനുഭവങ്ങളില്‍ നിന്നാണ് ഈ സ്‌കിറ്റ് പിറന്നത്. പരിചയക്കാരാകും പലപ്പോഴും മത്സരത്തിനുണ്ടാവുക… ഞങ്ങള്‍ടെ കൂട്ടത്തില്‍ ദേവരാജനും  നിര്‍മ്മലും ഒളവണ്ണ പഞ്ചായത്തുകാരാണ്. ഞാന്‍ പെരുമണ്ണയിലും. പഞ്ചായത്തിലാകുമ്പോള്‍ പരിചയക്കാരാകും സ്ഥാനാര്‍ത്ഥികള്‍. അങ്ങനെ തോന്നിയ ഒരു ആശയമാണ് സ്‌കിറ്റായത്. പെരുമണ്ണയില്‍ പണ്ടിതുപോലെ പ്രകടനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അടിയായിട്ടുണ്ട്. പോലീസൊക്കെ വന്ന് ആകെ പ്രശ്‌നം. അതിലൊരു നേതാവ്, ഇത്തിരി പ്രായമുള്ളയാളാണ്, ഉരിഞ്ഞുപോയ മുണ്ടും വാരിയെടുത്ത് ഓടുന്ന ചിത്രമൊക്കെ മനസ്സിലുണ്ട്…”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Kerala

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.