Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കിരീട പോരാട്ടം മറഡോണയ്‌ക്ക് ദുരന്തത്തിന്റേതു കൂടി; ലഹരിയുപയോഗത്തിന് ഏറ്റവും കൂടുതല്‍ പഴികേട്ട കായിക താരം

1960 ഒക്‌ടോബര്‍ 30ന് ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോറയുടെയും മകനായി ജനനം. പത്താം വയസില്‍ അര്‍ജന്റീനയിലെ പ്രമുഖ ടീമായ ജന്റീനോസ് ജൂനിയേഴ്‌സിന്റെ യൂത്ത് ടീമിലേക്ക്. അത്ഭുത ബാലനായി മാറിയ മറഡോണ 16-ാം വയസു മുതല്‍ സീനിയര്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. അര്‍ജന്റീന, ഇറ്റലി, സ്‌പെയ്ന്‍ രാജ്യങ്ങളെല്ലാം മറഡോണയിലെ പ്രതിഭയുടെ പൂര്‍ണഭാവം അടുത്തറിഞ്ഞു. 16-ാം വയസില്‍ അര്‍ജന്റീനക്കായി കളിച്ച ഡീഗോ ആ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 27, 2020, 05:18 am IST
in Football
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം മരുമകനൊപ്പം മറഡോണ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം മരുമകനൊപ്പം മറഡോണ

ബ്യൂണസ് അയേഴ്‌സിലെ ദരിദ്ര പ്രദേശങ്ങളിലൊന്നായ വിയാ ഫിയോറിറ്റയില്‍ ഫുട്‌ബോള്‍ താരങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക ടിവി ചാനല്‍ ഒരു ചെറുപ്പക്കാരനെ തേടിയെത്തി. പത്തു വയസുകാരനായ ഡീഗോ മറഡോണയെ. ദാരിദ്ര്യം നിറഞ്ഞ ഫിയോറിറ്റന്‍ നാടിന് സാമ്പത്തികമായും മാനസികമായും ഫുട്‌ബോളെന്നും ആശ്വാസമായിരുന്നു. മറഡോണയും പതിവു തെറ്റിക്കാതെ ഫുട്‌ബോളിനെ ജീവിതമാക്കി.  

1960 ഒക്‌ടോബര്‍ 30ന് ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോറയുടെയും മകനായി ജനനം. പത്താം വയസില്‍ അര്‍ജന്റീനയിലെ പ്രമുഖ ടീമായ ജന്റീനോസ് ജൂനിയേഴ്‌സിന്റെ യൂത്ത് ടീമിലേക്ക്. അത്ഭുത ബാലനായി മാറിയ മറഡോണ 16-ാം വയസു മുതല്‍ സീനിയര്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. അര്‍ജന്റീന, ഇറ്റലി, സ്‌പെയ്ന്‍ രാജ്യങ്ങളെല്ലാം മറഡോണയിലെ പ്രതിഭയുടെ പൂര്‍ണഭാവം അടുത്തറിഞ്ഞു. 16-ാം വയസില്‍ അര്‍ജന്റീനക്കായി കളിച്ച ഡീഗോ ആ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനായി. 1981ല്‍ ബൊക്ക ജൂനിയേഴ്‌സിലെത്തി ടീമിനെ ചാമ്പ്യന്മാരാക്കി. പിന്നീട് യൂറോപ്പിലേക്ക് കൂടുമാറ്റിയ ഡീഗോ ബാഴ്‌സലോണയുടെ മുന്നേറ്റത്തെ ചുമലിലേറ്റി. എന്നാല്‍ ബാഴ്‌സയില്‍ വലിയ വിജയം നേടാനാകാതെ പോയതോടെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിയിലേക്ക്. ശരാശരി ടീമായ നാപ്പോളി മറഡോണയ്‌ക്ക് ഈറ്റില്ലമായി. ആ മാറ്റത്തെ വിവരക്കേടെന്ന് വിശേഷിപ്പിച്ച വിമര്‍ശകര്‍ക്ക് 1987ലും 1990ലും സിരീ എ കിരീടം നല്‍കി മറുപടി നല്‍കി. എസി മിലാന്റെയും റയല്‍ മാഡ്രിഡിന്റെയും പണപ്പെരുപ്പത്തില്‍ കണ്ണ് മഞ്ഞളിക്കാഞ്ഞ താരം നീണ്ട നാള്‍ നാപ്പോളിയില്‍ തുടര്‍ന്നു.

ഇതിനിടെ കൊക്കെയ്ന്‍ ഉപയോഗത്തിന് 15 മാസം പുറത്തിരുത്തിയതും മറഡോണയുടെ കരിയറിന്റെ ബാക്കിപത്രം. ഇതോടെയാണ് ഇറ്റലി വിടാന്‍ മറഡോണ തയാറായത്. സെവിയ്യയിലൂടെ സ്‌പെയ്‌നിലേക്ക് തിരിച്ച മറഡോണ താമസിക്കാതെ അര്‍ജന്റീനിയന്‍ ക്ലബ്ബിലേക്കും മടങ്ങി. 1997 ഒക്ടോബര്‍ 25ന് ആദ്യകാല ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സില്‍ ഐതിഹാസിക യാത്രയ്‌ക്ക് അവസാനം. ഇതിനിടെ മറഡോണയെ ഇതിഹാസമാക്കിയ മുഹൂര്‍ത്തങ്ങള്‍ രാജ്യാന്തര തലത്തില്‍ പല തവണയുണ്ടായി. ശരാശരി ടീമിനെ കിരീടത്തിലേക്ക് നയിച്ച് മറഡോണ ദൈവതുല്യനായി. 1982, 86, 90, 94 വര്‍ഷങ്ങളില്‍ ഫിഫ ലോകകപ്പില്‍ പങ്കെടുത്തു. 1986ലെ ഇംഗ്ലണ്ടിനെതിരായ മത്സരം ചരിത്രം കൂടിയാണ്. ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ ഗോളും നൂറ്റാണ്ടിന്റെ ഗോളും ഒരേ മത്സരത്തില്‍ പിറന്ന നിമിഷം.  

1994ലെ കിരീട പോരാട്ടം മറഡോണയ്‌ക്ക് ദുരന്തത്തിന്റേതു കൂടിയാണ്. മയക്കുമരുന്ന് ഉപയോഗത്തിന് നേരിട്ട സസ്‌പെന്‍ഷന്‍ കരിയറിനെ മാറ്റിമറിച്ചു. കിരീടം മോഹിച്ചെത്തിയ മറഡോണ പകുതിവഴിയില്‍ നാട്ടിലേക്ക് മടങ്ങി. 21 വര്‍ഷത്തെ അവിസ്മരണീയ കരിയറില്‍ 490 ക്ലബ് മത്സരങ്ങളില്‍ നിന്ന് 259 ഗോളുകള്‍. 91 രാജ്യാന്തര മത്സരങ്ങളില്‍ 34 ഗോളുകള്‍. ഫെഡറേഷന്‍ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ഇന്റര്‍നെറ്റ് പോളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ താരമായും മറഡോണ തെരഞ്ഞെടുക്കപ്പെട്ടു.

1984ല്‍ കാമുകി ക്ലൗഡിയ വില്ലാഫെയ്‌നിനെ വിവാഹം ചെയ്തു. ഡാല്‍മ നിറിയയും ജിയാനിന്ന ഡിനോറയും മക്കള്‍. 2004ല്‍ വിവാഹം വേര്‍പ്പെടുത്തി. കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും മറഡോണ മടികാട്ടിയില്ല. രാഷ്‌ട്രീയ പരാമര്‍ശങ്ങളും, നിലപാടുകളും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി. അമിതമായ ലഹരി ഉപയോഗം ആരോഗ്യത്തെ രൂക്ഷമായി ബാധിച്ചു. പലപ്പോഴും മരണക്കിടക്കിയിലെത്തി രക്ഷപ്പെട്ടു. ലഹരിയുപയോഗത്തിന്  ഏറ്റവും കൂടുതല്‍ പഴികേട്ട കായിക താരവും ഒരുപക്ഷെ മറഡോണയായിരിക്കാം.

Tags: footballlifeMaradona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.