Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപദേശിച്ചത് രമണ്‍ ശ്രീവാസ്തവയും സംഘവും; ധാരണയില്ലാതെ ‘ഡമ്മി’യായി നിന്നുകൊടുത്ത് മുഖ്യമന്ത്രി; മാധ്യമ മാരണ നിയമത്തില്‍ ശരിക്കും പെട്ടത് പിണറായി

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ വേണ്ടി തന്ത്രപൂര്‍വം കൊണ്ടുവന്ന നിയമമാണ് തത്ക്കാലം പിന്‍വലിക്കേണ്ടിവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 11:51 am IST
in Kerala

കൊച്ചി: മാധ്യമ മാരണ നിയമത്തിന്റെ പേരിലുണ്ടായ ചരിത്രം കുറിച്ച നാണക്കേടില്‍ തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റുള്ളവരില്‍ കുറ്റം ചാരുന്നു. പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കും ദല്‍ഹിയിലെ കേരളവുമായി പുലബന്ധം പോലുമില്ലാത്ത നിയമവിദഗ്ധര്‍ക്കും പറ്റിയ കൈപ്പിഴയാണ് മാധ്യമമാരണ നിയമത്തിനു കാരണമെന്നാണ് മന്ത്രിസഭയിലും ഇടതു മുന്നണിയിലും മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഈ വിശദീകരണം അത്ര നിര്‍ദോഷമല്ല.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട നിയമ നിര്‍മാണം ഇത്രയ്‌ക്ക് അശ്രദ്ധമായാണോ ചെയ്തത് എന്നാണ് ഉയരുന്ന ഒരു ചോദ്യം. നിയമം പോലീസ് ഉപദേഷ്ടാവും നിയമവിദഗ്ധരും തയാറാക്കുക, ഒന്നു വായിച്ചുപോലും നോക്കാതെ മുഖ്യമന്ത്രി ഒപ്പിടുക. ജനങ്ങള്‍ക്ക് ഇതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനി അങ്ങനെയാണ് നിയമം പിറവിയെടുത്തതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിയുന്നില്ലെന്നും ഒരു കോക്കസാണ് ഇതൊക്കെ ചെയ്യുന്നതെന്നും പറയേണ്ടിവരും. സ്വര്‍ണക്കടത്തില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രി  മഠയനാണെന്നും താനാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും എന്ന് സ്വകാര്യസംഭാഷങ്ങളില്‍ പറഞ്ഞ കാര്യം നേരത്തെ പുറത്തുവന്നിരുന്നു.

അതല്ലെങ്കില്‍ തനിക്കും പാര്‍ട്ടിയിലെ ഉന്നതര്‍ക്കും നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്കുമെതിരെ നിരന്തരം വാര്‍ത്തകള്‍ വരികയും തിരിച്ചടികളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കരുതിക്കൂട്ടി കൊണ്ടുവന്നതാണ് മാധ്യമ മാരണ നിയമം എന്ന് കരുതേണ്ടിവരും. ഇതിനാണ് സാധ്യത. അതിനാലാണ് മുന്നണിയിലും പാര്‍ട്ടിയില്‍ പോലും ചര്‍ച്ച ചെയ്യാത്തതും.  

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളിലും താനൊന്നും അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും കൂട്ടാളികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണക്കടത്തിന്റെയും കോടികളുടെ അഴിമതിയുടെയും കേന്ദ്രമാക്കി മാറ്റിയതും സ്വപ്‌ന സുരേഷിനെപ്പോലുള്ളവര്‍ ഓഫീസില്‍ കയറിയിറങ്ങിയതണെന്നും താന്‍ അറിഞ്ഞില്ലെന്ന വാദം ആരും വിശ്വിസിച്ചില്ല. അന്വേഷണം മുറുകിയതോടെ ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.  

മാധ്യമമാരണ  നിയമം നിര്‍മ്മിച്ചതിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിലിട്ട് മുഖ്യമന്ത്രിക്ക് കൈ കഴുകാന്‍ ആവില്ലെന്നാണ് വ്യക്തമാകുന്നത്. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചു നടന്ന ക്രമക്കേടുകളുടെ കുന്തമുന തനിക്കു നേരെ തന്നെയാണ് തിരിയുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാം. വരും ദിവസങ്ങളില്‍ പേഴ്‌സണല്‍ സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഇതെല്ലാം സ്വാഭാവികമായും വലിയ വാര്‍ത്തകളുമാകും.  

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ വേണ്ടി  തന്ത്രപൂര്‍വം കൊണ്ടുവന്ന നിയമമാണ് തത്ക്കാലം പിന്‍വലിക്കേണ്ടിവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.