Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബി നിയമലംഘനങ്ങള്‍ ഗുരുതരമായ വീഴ്ച

നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായത് ഒരിക്കലും ഭരണഘടനയുടെ അന്തസത്തയ്‌ക്കും തത്ത്വങ്ങള്‍ക്കും എതിരാകാന്‍ പാടില്ല. 2016 വരെ ഈ നിയമം അനുസരിച്ചു തന്നെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിയായും ചെയര്‍മാനായും സേവനമനുഷ്ഠിച്ച പ്രൊഫ. ഡി. അരവിന്ദാക്ഷനുമായി ജന്മഭൂമി പ്രതിനിധി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 20, 2020, 05:17 am IST
in Kerala

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന പേരില്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനമേഖലയില്‍ സാമ്പത്തികം കണ്ടെത്തി വിതരണം ചെയ്യുന്നതിനായി 1999 ല്‍ കേരള നിയമസഭയാണ് ഈ നിയമം പാസ്സാക്കിയത്. നിയമസഭാരേഖകള്‍ പ്രകാരം 2000 ത്തിലെ നാലാം നമ്പര്‍ നിയമം എന്നാണ് അറിയപ്പെടുന്നത്. നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായത് ഒരിക്കലും ഭരണഘടനയുടെ അന്തസത്തയ്‌ക്കും തത്ത്വങ്ങള്‍ക്കും എതിരാകാന്‍ പാടില്ല. 2016 വരെ ഈ നിയമം അനുസരിച്ചു തന്നെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിയായും ചെയര്‍മാനായും സേവനമനുഷ്ഠിച്ച പ്രൊഫ. ഡി. അരവിന്ദാക്ഷനുമായി ജന്മഭൂമി പ്രതിനിധി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.

  • കിഫ്ബി നിയമവും അതിന്മേല്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും വിശദീകരിക്കാമോ ?

2016 ആഗസ്റ്റില്‍ കിഫ്ബി നിയമത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഫണ്ട് കണ്ടെത്തുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ അവ്യക്തത മുതലെടുത്ത് ധനമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെയും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) അനുമതിയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് കണ്ടെത്താമെന്ന് കിഫ്ബിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലെ ഈ അവ്യക്തതയാണ് ഇപ്പോള്‍ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്.

കിഫ്ബി കമ്പനിനിയമപ്രകാരം രൂപീകരിച്ച കോര്‍പ്പറേറ്റ് സ്ഥാപനമല്ല. 1956 ലെ കമ്പനിനിയമപ്രകാരം സംസ്ഥാന നിയമസഭയ്‌ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ യാതൊരു അധികാരവുമില്ല. സംസ്ഥാനനിയമപ്രകാരം ഖാദിബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഹൗസിംഗ് ബോര്‍ഡ്, കിന്‍ഫ്ര തുടങ്ങിയ സംസ്ഥാനസ്ഥാപനങ്ങള്‍ക്കുള്ള അധികാരം മാത്രമേ കിഫ്ബിക്കും ഉള്ളൂ. മേല്‍പ്പറഞ്ഞ സംസ്ഥാന ബോര്‍ഡുകള്‍ക്കൊന്നും കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി ഇല്ലാതെ വിദേശഫണ്ട് സ്വീകരിക്കാനും പാടില്ല. ഈ നിയമമാണ് ലൈഫ് മിഷനിലും ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും മറവിലെ സ്വര്‍ണ കടത്തിലും ഒക്കെ ലംഘിക്കപ്പെട്ടതും.

  • സംസ്ഥാനസര്‍ക്കാരും സി ആന്റ് എജിയുമായി കൊമ്പുകോര്‍ക്കുന്നത് എന്തിന് ?

വിദേശത്തുള്ള ഏജന്‍സികളെ കൊണ്ടാണ് ടെന്‍ഡറില്ലാതെ കിഫ്ബിക്ക് ബിബി എന്ന നിയമവിരുദ്ധ രാജ്യാന്തര റേറ്റിംഗ് സംസ്ഥാനസര്‍ക്കാര്‍ കരസ്ഥമാക്കിയത്. ഈ തെറ്റായ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയെ ലിസ്റ്റ് ചെയ്തു. തുടര്‍ന്ന് കാനഡയിലെ വിവാദകമ്പനിയായ ലാവ്ലിനുമായി ബന്ധമുള്ള മറ്റൊരു കമ്പനി കിഫ്ബിയുടെ ബോണ്ട് വാങ്ങി 2,175 കോടിരൂപ കടം നല്‍കി. ഇതിന് കേരളസര്‍ക്കാരിന്റെ ഉപാധികളില്ലാത്ത ഗ്യാരന്റി ഉണ്ടെന്നും കിഫ്ബിയുടെ വെബ്സൈറ്റില്‍ പറയുന്നു. ഇന്നും ഇത് ഈ വെബ്സൈറ്റില്‍ നിന്ന് മാറ്റിയിട്ടില്ല. ഇതനുസരിച്ച് ഈ പണം തിരിച്ചടയ്‌ക്കാന്‍ കേരള സര്‍ക്കാരിന് പൂര്‍ണബാധ്യത ഉണ്ടെന്ന സി ആന്റ് എജിയുടെ കണ്ടെത്തല്‍ നൂറുശതമാനം ശരിയാണ്.

ഈ സ്ഥാപനത്തെ സര്‍ക്കാര്‍ ഏജന്‍സിയായും സംരംഭമായും പ്രത്യേകം രൂപീകരിക്കപ്പെട്ട സംവിധാനമായും പരാമര്‍ശിക്കുന്ന വെബ്സൈറ്റില്‍ ഒരിടത്തും കിഫ്ബി കമ്പനിയാണെന്ന് പറയുന്നില്ല. അതിനാല്‍  ഇത് കോര്‍പ്പറേറ്റ് ആണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തികച്ചും തെറ്റാണ്. ദുരുപദിഷ്ടവും നിയമലംഘനവും കമ്പനി നിയമത്തിന് എതിരുമാണ്. സെബിക്കും കിഫ്ബിയുടെ മുകളില്‍ യാതൊരു നിയന്ത്രണവുമില്ല. തന്റെ വാദം സാധൂകരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് സെബിയുടെ പേരുപയോഗിച്ചത് കടുത്ത നിയമലംഘനമാണ്. 1992 ലെ സെബി നിയമപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മാത്രമേ ഇടപെടാന്‍ സെബിക്ക് അധികാരമുള്ളൂ.

  • ബിബി റേറ്റിംഗിലും വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യപ്പെട്ടതും നിയമവിരുദ്ധമായാണോ ?

തീര്‍ച്ചയായും. രാജ്യാന്തര തലത്തില്‍ നിയമോപദേശം നല്കിയ ഡിഎല്‍എ പൈപ്പറും ഇന്ത്യയില്‍ നിയമോപദേശം നല്കിയ സിറില്‍, അമര്‍ചന്ദ്, മംഗള്‍ദാസ് എന്നിവരും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരാണ്. ബിബി റേറ്റിംഗ് ലഭിക്കുന്നതിനും നിയമോപദേശത്തിനും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 42 കോടിരൂപ ചെലവഴിച്ചതായി കാണുന്നു. ഇത്തരത്തില്‍ പൊതുപണം ദുരുപയോഗം ചെയ്യന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. സുപ്രീംകോടതി-ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം നടന്നാല്‍ ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവരും.

ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. ഇതില്‍ 30,000 കോടി എടുത്ത കടം തിരിച്ചടയ്‌ക്കാന്‍ ഉപയോഗിക്കുന്നു. ബാക്കി 1,20,000 കോടിയുടെ ഒരു ശതമാനം അതായത് 1,200 കോടി മാത്രമാണ് കിഫ്ബി വഴി ഒരുവര്‍ഷം ചെലവഴിച്ചത്. അങ്ങനെ നാലരവര്‍ഷം കൊണ്ട് 5,400 കോടി മാത്രമാണ് കേരളത്തില്‍ ചെലവഴിച്ചത്. 60,000 കോടിയുടെ പദ്ധതി അംഗീകരിച്ചു, 30,000 കോടിയുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു എന്നൊക്കെ വീരവാദം മുഴക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.

കിഫ്ബിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സി ആന്റ് എജിയും ബിജെപിയും പ്രതിപക്ഷവും ഉന്നയിക്കുന്നത് വസ്തുതകളാണ്. അത് ഒരുതരത്തിലും കേരള വികസനത്തെ ബാധിക്കുന്നതല്ലെന്ന് മേല്‍പ്പറഞ്ഞ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏഴുശതമാനം പലിശനിരക്കില്‍ പണം വായ്‌പയായി ലഭിക്കുമെന്നിരിക്കെ 9.77 ശതമാനത്തിന് കടം വാങ്ങിയത് ഗുരുതരമായ തെറ്റും രാജ്യതാത്പര്യങ്ങള്‍ക്ക് എതിരുമാണ്.

Tags: Thomas Isaacകിഫ്ബിPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.