Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബി നിയമലംഘനങ്ങള്‍ ഗുരുതരമായ വീഴ്ച

നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായത് ഒരിക്കലും ഭരണഘടനയുടെ അന്തസത്തയ്‌ക്കും തത്ത്വങ്ങള്‍ക്കും എതിരാകാന്‍ പാടില്ല. 2016 വരെ ഈ നിയമം അനുസരിച്ചു തന്നെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിയായും ചെയര്‍മാനായും സേവനമനുഷ്ഠിച്ച പ്രൊഫ. ഡി. അരവിന്ദാക്ഷനുമായി ജന്മഭൂമി പ്രതിനിധി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 20, 2020, 05:17 am IST
in Kerala

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന പേരില്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനമേഖലയില്‍ സാമ്പത്തികം കണ്ടെത്തി വിതരണം ചെയ്യുന്നതിനായി 1999 ല്‍ കേരള നിയമസഭയാണ് ഈ നിയമം പാസ്സാക്കിയത്. നിയമസഭാരേഖകള്‍ പ്രകാരം 2000 ത്തിലെ നാലാം നമ്പര്‍ നിയമം എന്നാണ് അറിയപ്പെടുന്നത്. നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായത് ഒരിക്കലും ഭരണഘടനയുടെ അന്തസത്തയ്‌ക്കും തത്ത്വങ്ങള്‍ക്കും എതിരാകാന്‍ പാടില്ല. 2016 വരെ ഈ നിയമം അനുസരിച്ചു തന്നെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിയായും ചെയര്‍മാനായും സേവനമനുഷ്ഠിച്ച പ്രൊഫ. ഡി. അരവിന്ദാക്ഷനുമായി ജന്മഭൂമി പ്രതിനിധി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.

  • കിഫ്ബി നിയമവും അതിന്മേല്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും വിശദീകരിക്കാമോ ?

2016 ആഗസ്റ്റില്‍ കിഫ്ബി നിയമത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഫണ്ട് കണ്ടെത്തുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ അവ്യക്തത മുതലെടുത്ത് ധനമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെയും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) അനുമതിയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് കണ്ടെത്താമെന്ന് കിഫ്ബിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലെ ഈ അവ്യക്തതയാണ് ഇപ്പോള്‍ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്.

കിഫ്ബി കമ്പനിനിയമപ്രകാരം രൂപീകരിച്ച കോര്‍പ്പറേറ്റ് സ്ഥാപനമല്ല. 1956 ലെ കമ്പനിനിയമപ്രകാരം സംസ്ഥാന നിയമസഭയ്‌ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ യാതൊരു അധികാരവുമില്ല. സംസ്ഥാനനിയമപ്രകാരം ഖാദിബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഹൗസിംഗ് ബോര്‍ഡ്, കിന്‍ഫ്ര തുടങ്ങിയ സംസ്ഥാനസ്ഥാപനങ്ങള്‍ക്കുള്ള അധികാരം മാത്രമേ കിഫ്ബിക്കും ഉള്ളൂ. മേല്‍പ്പറഞ്ഞ സംസ്ഥാന ബോര്‍ഡുകള്‍ക്കൊന്നും കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി ഇല്ലാതെ വിദേശഫണ്ട് സ്വീകരിക്കാനും പാടില്ല. ഈ നിയമമാണ് ലൈഫ് മിഷനിലും ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും മറവിലെ സ്വര്‍ണ കടത്തിലും ഒക്കെ ലംഘിക്കപ്പെട്ടതും.

  • സംസ്ഥാനസര്‍ക്കാരും സി ആന്റ് എജിയുമായി കൊമ്പുകോര്‍ക്കുന്നത് എന്തിന് ?

വിദേശത്തുള്ള ഏജന്‍സികളെ കൊണ്ടാണ് ടെന്‍ഡറില്ലാതെ കിഫ്ബിക്ക് ബിബി എന്ന നിയമവിരുദ്ധ രാജ്യാന്തര റേറ്റിംഗ് സംസ്ഥാനസര്‍ക്കാര്‍ കരസ്ഥമാക്കിയത്. ഈ തെറ്റായ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയെ ലിസ്റ്റ് ചെയ്തു. തുടര്‍ന്ന് കാനഡയിലെ വിവാദകമ്പനിയായ ലാവ്ലിനുമായി ബന്ധമുള്ള മറ്റൊരു കമ്പനി കിഫ്ബിയുടെ ബോണ്ട് വാങ്ങി 2,175 കോടിരൂപ കടം നല്‍കി. ഇതിന് കേരളസര്‍ക്കാരിന്റെ ഉപാധികളില്ലാത്ത ഗ്യാരന്റി ഉണ്ടെന്നും കിഫ്ബിയുടെ വെബ്സൈറ്റില്‍ പറയുന്നു. ഇന്നും ഇത് ഈ വെബ്സൈറ്റില്‍ നിന്ന് മാറ്റിയിട്ടില്ല. ഇതനുസരിച്ച് ഈ പണം തിരിച്ചടയ്‌ക്കാന്‍ കേരള സര്‍ക്കാരിന് പൂര്‍ണബാധ്യത ഉണ്ടെന്ന സി ആന്റ് എജിയുടെ കണ്ടെത്തല്‍ നൂറുശതമാനം ശരിയാണ്.

ഈ സ്ഥാപനത്തെ സര്‍ക്കാര്‍ ഏജന്‍സിയായും സംരംഭമായും പ്രത്യേകം രൂപീകരിക്കപ്പെട്ട സംവിധാനമായും പരാമര്‍ശിക്കുന്ന വെബ്സൈറ്റില്‍ ഒരിടത്തും കിഫ്ബി കമ്പനിയാണെന്ന് പറയുന്നില്ല. അതിനാല്‍  ഇത് കോര്‍പ്പറേറ്റ് ആണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തികച്ചും തെറ്റാണ്. ദുരുപദിഷ്ടവും നിയമലംഘനവും കമ്പനി നിയമത്തിന് എതിരുമാണ്. സെബിക്കും കിഫ്ബിയുടെ മുകളില്‍ യാതൊരു നിയന്ത്രണവുമില്ല. തന്റെ വാദം സാധൂകരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് സെബിയുടെ പേരുപയോഗിച്ചത് കടുത്ത നിയമലംഘനമാണ്. 1992 ലെ സെബി നിയമപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മാത്രമേ ഇടപെടാന്‍ സെബിക്ക് അധികാരമുള്ളൂ.

  • ബിബി റേറ്റിംഗിലും വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യപ്പെട്ടതും നിയമവിരുദ്ധമായാണോ ?

തീര്‍ച്ചയായും. രാജ്യാന്തര തലത്തില്‍ നിയമോപദേശം നല്കിയ ഡിഎല്‍എ പൈപ്പറും ഇന്ത്യയില്‍ നിയമോപദേശം നല്കിയ സിറില്‍, അമര്‍ചന്ദ്, മംഗള്‍ദാസ് എന്നിവരും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരാണ്. ബിബി റേറ്റിംഗ് ലഭിക്കുന്നതിനും നിയമോപദേശത്തിനും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 42 കോടിരൂപ ചെലവഴിച്ചതായി കാണുന്നു. ഇത്തരത്തില്‍ പൊതുപണം ദുരുപയോഗം ചെയ്യന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. സുപ്രീംകോടതി-ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം നടന്നാല്‍ ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവരും.

ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. ഇതില്‍ 30,000 കോടി എടുത്ത കടം തിരിച്ചടയ്‌ക്കാന്‍ ഉപയോഗിക്കുന്നു. ബാക്കി 1,20,000 കോടിയുടെ ഒരു ശതമാനം അതായത് 1,200 കോടി മാത്രമാണ് കിഫ്ബി വഴി ഒരുവര്‍ഷം ചെലവഴിച്ചത്. അങ്ങനെ നാലരവര്‍ഷം കൊണ്ട് 5,400 കോടി മാത്രമാണ് കേരളത്തില്‍ ചെലവഴിച്ചത്. 60,000 കോടിയുടെ പദ്ധതി അംഗീകരിച്ചു, 30,000 കോടിയുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു എന്നൊക്കെ വീരവാദം മുഴക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.

കിഫ്ബിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സി ആന്റ് എജിയും ബിജെപിയും പ്രതിപക്ഷവും ഉന്നയിക്കുന്നത് വസ്തുതകളാണ്. അത് ഒരുതരത്തിലും കേരള വികസനത്തെ ബാധിക്കുന്നതല്ലെന്ന് മേല്‍പ്പറഞ്ഞ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏഴുശതമാനം പലിശനിരക്കില്‍ പണം വായ്‌പയായി ലഭിക്കുമെന്നിരിക്കെ 9.77 ശതമാനത്തിന് കടം വാങ്ങിയത് ഗുരുതരമായ തെറ്റും രാജ്യതാത്പര്യങ്ങള്‍ക്ക് എതിരുമാണ്.

Tags: Pinarayi VijayanThomas Isaacകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.