Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എഴുത്തുകാരിയായ മൃദുലസിഹ്ന

രാഷ്‌ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍ അവര്‍ സമയം കണ്ടെത്തി. ഭരണസാരഥ്യത്തിന്റെ കടിഞ്ഞാണേന്തിയ സാഹിത്യകാരി എന്ന് അവരെ വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍പ്പോലും ഓണ്‍ലൈനില്‍ പ്രബന്ധാവതരണങ്ങളും സെമിനാറുകളുമായി നിറസാന്നിദ്ധ്യമായിരുന്നു അവര്‍. അവരുടെ അപ്രതീക്ഷിതവിയോഗം ഒരു തീരാനഷ്ടമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 20, 2020, 05:00 am IST
inArticle

ഭാരതീയ ജനതാപാര്‍ട്ടിയുടെ തുടക്കം മുതല്‍ ദേശീയ നേതൃനിരയില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു, ദിവംഗതയായ  മൃദുലാ സിഹ്ന. ബഹുമുഖ പ്രതിഭ എന്ന വാക്കിന് തികച്ചും അനുയോജ്യയായ വ്യക്തി. മികവുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളാല്‍,  ആത്മാര്‍ത്ഥത തെളിയിച്ച സിഹ്ന,സ്ത്രീകളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കി. രാഷ്‌ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍ അവര്‍ സമയം കണ്ടെത്തി. ഭരണസാരഥ്യത്തിന്റെ കടിഞ്ഞാണേന്തിയ സാഹിത്യകാരി എന്ന് അവരെ വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍പ്പോലും ഓണ്‍ലൈനില്‍ പ്രബന്ധാവതരണങ്ങളും സെമിനാറുകളുമായി നിറസാന്നിദ്ധ്യമായിരുന്നു അവര്‍. അവരുടെ അപ്രതീക്ഷിതവിയോഗം ഒരു തീരാനഷ്ടമാണ്.

ഗവര്‍ണ്ണറുടെ ഗാംഭീര്യമാര്‍ന്ന സാന്നിദ്ധ്യമായും ഗോവന്‍ രാജ്ഭവന്റെ പൂമുഖത്തുനിന്ന് സന്ദര്‍ശകരെ വിരുന്നുകാരിയായിത്തന്നെ സ്വീകരിക്കുന്ന ഒരു വീട്ടമ്മയുടെ റോളിലും ഞാനവരെ കണ്ടിട്ടുണ്ട്. 2016 ജനുവരിയില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി, മാതൃസമിതി നടത്തിയ ‘സ്ത്രീ സ്വാഭിമാന്‍ യാത്ര’യുടെ ഉദ്ഘാടനത്തിന് കാസര്‍കോട് അനന്തപുരം ക്ഷേത്രാങ്കണത്തിലേയ്‌ക്ക് എത്തണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ പോയതായിരുന്നു അന്ന്. മാതൃസമിതി സംസ്ഥാനാദ്ധ്യക്ഷയായിരുന്ന പ്രഫ.വി.ടി. രമയ്‌ക്കൊപ്പമായിരുന്നു രാജ്ഭവനില്‍ പോയത്. പുഞ്ചിരിച്ച് മാത്രം കാണുന്ന, എന്നാല്‍ ഗാംഭീര്യവും ആത്മവിശ്വാസവും നിറഞ്ഞ ആ മുഖം എപ്പോഴും ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായി തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുമായിരുന്നു. അന്ന് മൃദുലാജിയുമായി നടത്തിയ അഭിമുഖം ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്നാ ഇത്തരിനേരം കൊണ്ട് ലഭിച്ചത് മറക്കാനാവാത്ത മാതൃസ്‌നേഹത്തിന്റെ നീരുറവായിരുന്നു. പിന്നീട് ജനുവരി 24 ന് അനന്തപുരത്ത് എത്തിയപ്പോള്‍ ഗവര്‍ണ്ണറായ മൃദുലാസിഹ്നയുടെ പ്രഭാഷണം പരിഭാഷപ്പെടുത്താന്‍ സാധിച്ചു എന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

എഴുത്തിന്റെ മേഖലയിലെ മഹാരാജ്ഞി തന്നെയായിരുന്നു എന്നും അവര്‍. സാധാരണ ജനങ്ങളുടെ ജീവിത സന്ദര്‍ഭങ്ങളെ അസാധാരണമാം വിധം ഹൃദയസ്പര്‍ശിയാക്കി മാറ്റാനുള്ള സര്‍ഗ്ഗാത്മകതയാണ് അവരുടെ എഴുത്തിന്റെ കരുത്ത്. നാട്ടിന്‍പുറത്തുകാരുടെ ആവലാതികളും, വേവലാതികളും, പകപ്പുമെല്ലാം ആ എഴുത്തില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. മൃദുലാജിയുടെ കഥകളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അബലകള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പോന്നതായിരുന്നു. മനുഷ്യജീവിതത്തിന്റെ ഭാവപരിവേഷങ്ങളെയായിരുന്നു അവരുടെ പ്രമേയം. ഭാരതവും ഭാരത സംസ്‌കാരവും സനാതനമാണ് എന്ന നേരറിവായിരുന്നു അവരുടെ എഴുത്തിലൂടെ തെളിഞ്ഞത്. വിവിധ ഭാഷകളിലേക്ക് അവരുടെ സര്‍ഗ്ഗാവിഷ്‌കാരം പരിഭാഷയായി പുറത്തിറങ്ങി. ” ഏക് ദിയാകേ ദീവാലി” (ഒരു ദീപനാളത്തിന്റെ ദീപാവലി) ഏറെ ഹൃദയസ്പര്‍ശിയായ ഒരുചെറുകഥയാണ്. ആ കഥയിലെ സ്‌നേഹത്തിന്റെ ആഴവും ആര്‍ദ്രതയും നമ്മുടെ മനസ്സിനെയും ഈറനണിയിക്കുന്നു.46 ലധികം ഗ്രന്ഥങ്ങള്‍ ഇവരുടേതായിട്ടുണ്ട്. സമൂഹത്തിനുവേണ്ടത് സ്ത്രീ ശാക്തീകരണവും പുരുഷ ശാക്തീകരണവുമല്ല  മറിച്ചു   കുടുംബ ശാക്തീകരണവുമാണെന്ന് ഉറച്ച അഭിപ്രായമായിരുന്നു അവര്‍ക്ക്. ഫെമിനിസ്റ്റ് അല്ല ഫാമിലിയിസ്റ്റാണ് താന്‍ എന്ന് അവര്‍ ഉറക്കെ പറഞ്ഞു.  എട്ടാം വയസ്സു മുതല്‍ ആരംഭിച്ച ഹോസ്റ്റല്‍ ജീവിതം മൃദുലാജി യുടെ തുടര്‍ന്നുള്ള യാത്രകളെ കെട്ടുറപ്പുള്ളതാക്കി.  അധ്യാപികയായും, പ്രിന്‍സിപ്പലായും വിദ്യാഭ്യാസരംഗത്ത് ഏറെക്കാലം. പിന്നീട് ജനസംഘത്തിന്റെയും ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും അമരത്തേക്ക് 1942 നവംബര്‍ 27 മുതല്‍ 2020 നവംബര്‍ 18 വരെയുള്ള ആ  ജീവിതം കേവലം 77 വര്‍ഷത്തെ പ്രയാണമായിരുന്നില്ല മറിച്ച്  പ്രവര്‍ത്തന ചാതുര്യത്തിന്റെയും എഴുത്തിന്റെയും ഭരണവൈദഗ്‌ദ്ധ്യത്തിന്റെയും അശ്വമേധമായിരുന്നു.

ഡോ. ലക്ഷ്മി വിജയന്‍ വി.ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു;11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.