Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പണിതീരാത്ത സ്മാരകം; കാവല്‍ക്കാരനായി മലഞ്ചരക്ക് മണിയന്‍

രവീന്ദ്രന്‍ മാസ്റ്റര്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്‌കൂളിനോട് ചേര്‍ന്നാണ് രാഗസരോവരം എന്ന പേരില്‍ 2009 ല്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Nov 18, 2020, 12:08 pm IST
in Entertainment
പണിമുടങ്ങിയ രവീന്ദ്രന്‍ സ്മാരകം

പണിമുടങ്ങിയ രവീന്ദ്രന്‍ സ്മാരകം

തിരുവനന്തപുരം: സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പിറന്ന മണ്ണില്‍ ഒരു സ്മാരകം. രാഷ്‌ട്രീയം പറഞ്ഞും ചെളിവാരിയെറിഞ്ഞും പതിറ്റാണ്ടു നീണ്ടിട്ടും അത് യാഥാര്‍ത്ഥ്യമായില്ല. രവീന്ദ്രന്‍ മാസ്റ്ററെ ഹൃദയത്തിലേറ്റിയ മലഞ്ചരക്ക് മണിയന്‍ എന്ന എഴുപതുകാരനാണ് ആ പണി തീരാത്ത സ്മാരകത്തില്‍ കാവല്‍ക്കാരന്‍.  

വീടും കൂടുമില്ല മലഞ്ചരക്ക് മണിയന്.കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം. ഉള്ളില്‍ സംഗീതമുണ്ട്. കുളത്തൂപ്പുഴ വനത്തില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റായിരുന്നു ഉപജീവനം. രവീന്ദ്രന്‍ മാസ്റ്ററുടെ ഉറ്റ ചങ്ങാതിയുമായിരുന്നു. രവീന്ദ്രന്‍ സ്മാരകത്തിന് ശില വീണതുമുതല്‍ താമസം ഇങ്ങോട്ട് മാറ്റി. ഇപ്പോള്‍ പ്രായാധിക്യത്താല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. രവീന്ദ്രന്റെ നിത്യസ്മാരകം കാണാനെത്തുന്നവര്‍ നല്‍കുന്ന ചില്ലറത്തുട്ടുകളാണ് പട്ടിണി മാറ്റുന്നത്. പണിമുടങ്ങിയ സ്മാരകത്തില്‍ കാവല്‍ക്കാരനായി, രവീന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍ മൂളി മലഞ്ചരക്ക് മണിയന്‍ കാത്തിരിക്കുന്നു അതിഥികളെ.  

മലഞ്ചരക്ക് മണിയന്‍

രവീന്ദ്രന്‍ മാസ്റ്റര്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്‌കൂളിനോട് ചേര്‍ന്നാണ് രാഗസരോവരം എന്ന പേരില്‍ 2009 ല്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയത്. കവി ഒഎന്‍വി കുറുപ്പാണ് രാഗങ്ങളുടെ പെരുമഴ സൃഷ്ഠിച്ച രവീന്ദ്ര സ്മാരകത്തിന് രാഗസരോവരം എന്നു പേരിട്ടത്. സാംസ്‌കാരിക വകുപ്പ് നല്‍കിയ 15 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ച രാഗസരോവരത്തിന് ഒരു കോടിയായിരുന്നു നിര്‍മ്മാണ ചിലവ്. പക്ഷേ പിന്നിട് ആരും പണം നല്‍കിയില്ല.  

റിപ്പബ്ലിക് ദിനത്തില്‍ ഡോ.കെ.ജെ.യേശുദാസ് ആയിരുന്നു സ്മാരക ശില പാകിയത്. സ്മാരകവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങള്‍ ഒഴിയാതെ 2010ലാണ് നിര്‍മാണം നിലച്ചത്. സ്മാരകം പൂര്‍ത്തിയാക്കാന്‍ രാഗസരോവരം രൂപകല്‍പന ചെയ്ത ശില്‍പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലുമായി വീണ്ടും പഞ്ചായത്ത് കരാര്‍ ഒപ്പിട്ടതായാണ് അറിവ്. 6 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍. രൂപകല്‍പനയില്‍ മാറ്റമുണ്ടാവില്ല.  

1941 നവംബര്‍ 9 ന് കുളത്തൂപ്പുഴയിലെ കല്ലുവെട്ടാംകുഴിയില്‍ ജനിച്ച് പിന്നീട് അനശ്വര സംഗീത സംവിധായകനായി മാറിയ രവീന്ദ്രന്‍ മാസ്റ്റര്‍ 2005 മാര്‍ച്ച് 3നു 63ാം വയസ്സില്‍ ലോകത്തോടു വിടചൊല്ലി.  

Tags: Musicരവീന്ദ്രന്‍ മാസ്റ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.