Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാര്‍ തൂക്ക്പാലം ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 36 ആണ്ട്

എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്കുപാലം തകര്‍ന്ന് 1984 നവംബര്‍ ഏഴിന് മുതിരപ്പുഴയാറില്‍ മുങ്ങി മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 11:57 am IST
in Kerala
ദുരന്തത്തില്‍ മരിച്ച 14 കുരുന്നുകളുടെ പേര് ആലേഖനം ചെയ്തിരിക്കുന്ന കല്ലിന് മുന്നില്‍ കുപ്പിവളകളും മാലകളും വെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നു

ദുരന്തത്തില്‍ മരിച്ച 14 കുരുന്നുകളുടെ പേര് ആലേഖനം ചെയ്തിരിക്കുന്ന കല്ലിന് മുന്നില്‍ കുപ്പിവളകളും മാലകളും വെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നു

മൂന്നാര്‍: 14 കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന മൂന്നാര്‍ തൂക്കുപാലം ദുരന്തത്തിന്റെ ഓര്‍മ്മദിനം ഇന്ന്. പൂമ്പാറ്റകളെ പോലെ പാറി നടന്ന ആ കുഞ്ഞുങ്ങളെ മുതിരപ്പുഴയാര്‍ ആവാഹിച്ചിട്ട് 36 വര്‍ഷം.  

എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്കുപാലം തകര്‍ന്ന് 1984 നവംബര്‍ ഏഴിന് മുതിരപ്പുഴയാറില്‍ മുങ്ങി മരിച്ചത്. രാവിലെ 10.15 ഓടെയായിരുന്നു ആ ദുരന്ത

അന്ന് തകര്‍ന്ന തുക്കുപാലം പുതുക്കി പണിതുവെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു. തകര്‍ന്ന തൂക്കുപാലത്തിന് സമീപം നിര്‍മ്മിച്ച സ്മാരകത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മുകമായി ആ ദുരന്തം കണ്ടിരിക്കണം.  

മൂന്നാര്‍ സര്‍ക്കാര്‍ ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥികളായിരുന്ന എ. രാജലഷ്മി, എസ്. ജയലഷ്മി, എം. വിജയ, എന്‍. മാരിയമ്മാള്‍, ആര്‍. തങ്കമല, പി. സരസ്വതി, കല്യാണകുമാര്‍, സുന്ദരി, പി. റാബിയ, ടി. ജെന്‍സി, ടി. ശിബു, പി. മുത്തുമാരി, എസ്. കലയമ്മാള്‍,സി. രാജേന്ദ്രന്‍ എന്നിവരെയാണ് മരിച്ചത്്.  

1984 നവംബര്‍ ഏഴിന് ഈ കുട്ടികളും പതിവ് പോലെ അവരവരുടെ വീടുകളില്‍ നിന്നും സ്‌കൂളിലേക്ക് പുറപ്പെട്ടതാണ്. എന്നാല്‍ അധ്യാപകരുടെ കുറവും ചില അധ്യാപകര്‍ അവധിയില്‍ പോയതും മൂലം മൂന്നാര്‍ ഹൈസ്‌കൂളിലെ ആറ് ക്ലാസുകളില്‍ ആദ്യ പിരിയഡിന് ആരുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത്.  

ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ കുട്ടികള്‍ ക്ലാസ് മുറികള്‍ വിട്ട് അടുത്തുള്ള ഹൈറേഞ്ച് ക്ലബ്ലിലേക്ക് ഓടി. കുട്ടികള്‍ ഒന്നിച്ച് വരുന്നത് കണ്ട് ക്ലബ്ബിലേക്കുള്ള ചെറിയ വഴി അടച്ചു. ഇതറിയാതെ പിന്നില്‍ നിന്നും കുട്ടികള്‍ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീണു. 24 കുട്ടികളെ കരക്കെത്തിച്ചുവെങ്കിലും 12 പേര്‍ ആശുപത്രിയില്‍ മരിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ കണ്ടു കിട്ടി.  

1942ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ചതും ടാറ്റാ ടി കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതുമായിരുന്നു പാലം. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഹെഡ്വര്‍ക്സ് ഡാമിന്റെ ഭാഗമായതിനാല്‍ ഈ ഭാഗത്ത് ആഴവും തണുപ്പും കൂടുതലായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ബുദ്ധിമുട്ടി.

ഹൈറേഞ്ച് ക്ലബ്ബിലേക്കുള്ള ചെറിയ ഗേറ്റ് അടച്ചത് മൂലമാണ് കുട്ടികള്‍ പാലത്തില്‍ കുടുങ്ങാനും തൂക്ക്പാലം തകരാനും കാരണമെന്നത് ദുരന്തം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എം.പ്രഹ്ലാദന്‍ കമ്മീഷനും ശരിവെച്ചിരുന്നു. ഭാരം താങ്ങാനാകാതെയാണ് പാലം തകര്‍ന്നതെന്ന് ടാറ്റാ ടീ കമ്പനി നല്‍കിയ സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. ഒരേ സമയം കൂടുതല്‍ പേര്‍ പാലത്തില്‍ കയറുന്നത് തടയാന്‍ കഴിയാത്തത് വീഴ്ചയാണെന്നും കമ്പനി അവിടെ കാവല്‍ക്കാരെ നിയോഗിക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.  

കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം തേടി രക്ഷിതാക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ശുപാര്‍ശ ചെയ്തു. ജീവിച്ച് തുടങ്ങും മുമ്പേ മരണത്തെ വരിച്ച ആ കുഞ്ഞുങ്ങള്‍ ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. 1917ലും ഹൈറേഞ്ച് ക്ലബ്ബിന് സമീപം തൂക്ക്പാലം തകര്‍ന്നിരുന്നു. അന്ന് ഒരു സ്ത്രീ മരിക്കുകയും നിരവധി തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: മൂന്നാര്‍suspensionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി രാമൻ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ 100 ദിവസം പിന്നിടുമ്പോള്‍ കാരണമറിഞ്ഞാല്‍ ഭക്തന്റെ രക്തം തിളയ്‌ക്കും

India

സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉപന്യാസം ഇഷ്ടപ്പെട്ടില്ല, പ്രധാനമന്ത്രിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അധിക്ഷേപിച്ചു : അസോസിയേറ്റ് പ്രൊഫസർക്ക് സസ്പെൻഷൻ

Kerala

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കാനുളള തീരുമാനം മാറ്റി കെജിഎംഒഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.