Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Mar 26, 2026, 10:40 am IST
in Thiruvananthapuram, Kerala
കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കാലടി ഗവ.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ എംഎല്‍എ ആയ വി.ശിവന്‍കുട്ടി നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വി. ശിവന്‍കുട്ടി അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും പഌസ്ടു അനുവദിച്ചില്ല.

2011ല്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ എംഎല്‍എ ആയിരുന്നു വി. ശിവന്‍കുട്ടി. ഇന്നത്തെ നേമം മണ്ഡലം ഉള്‍പ്പെടുന്ന പഴയ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലം എംഎല്‍എ ആയിരുന്നു അദ്ദേഹം. കാലടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കാലടി ഗവ.ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുക എന്നത്.

2013ല്‍ കാലടി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി കൂടി നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ചാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കാലടി സ്‌കൂളില്‍ പഌസ്ടു അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയത്.

ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനും നിവേദനംനല്‍കി. തിരുവനന്തപുരം ഈസ്റ്റ് എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി, അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ. കൃഷ്ണന്‍കുട്ടി, കാലടി ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശെല്‍വകുമാര്‍, സിപിഎം ചാല എല്‍സി സെക്രട്ടറി സി. ഗോപി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ കാലടി ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ യുഡിഎഫ് ആണ് അധികാരത്തില്‍ വന്നത്. പി.കെ. അബ്ദുള്‍ റബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി.

2011 മുതല്‍ 2016 വരെ കാലടി ഉള്‍പ്പെടുന്ന് ഈസ്റ്റ് നിയോജകമണ്ഡലം എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി കാലടി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. 2016ല്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ കാലത്താണ് അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കാലടി ഗവ. ഹൈസ്‌കൂള്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിയില്‍ കാലടി സ്‌കൂളിനെ ഉള്‍പ്പെടുത്തിയത് ഒ. രാജഗോപാലിന്റെ ശ്രമഫലമായാണ്. അതിനെത്തുടര്‍ന്നാണ് പുതിയ മന്ദിരങ്ങളും വിശാലമായ കഌസ്മുറികളും സ്മാര്‍ട്ട് കഌസ് മുറികളും ഫര്‍ണിച്ചറുകളും കാലടി സ്‌കൂളിന് ലഭ്യമായത്.

കാലടി ഗവ. സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിന്തുണ നല്‍കിയ വി. ശിവന്‍കുട്ടി പക്ഷേ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ സ്വന്തം മണ്ഡലത്തിലെ കാലടി ഗവ. ഹൈസ്‌കൂളിനെ മറന്നു. കഴിഞ്ഞ 5 വര്‍ഷവും പഌസ് ടു അനുവദിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കിയില്ല. കാലടി സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടിയുള്‍പ്പെടുന്ന സംഘം നിവേദനം നല്‍കിയിട്ട് 13 വര്‍ഷം പിന്നിട്ടു. അതില്‍ 10 വര്‍ഷവും എല്‍ഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അഞ്ച് വര്‍ഷം വി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയും. എന്നിട്ടും കാലടി സ്‌കൂളില്‍ പഌസ് ടു യാഥാര്‍ത്ഥ്യമായില്ല.

Tags: educationv sivankuttyPlus twoelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.