Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ പെണ്‍കുട്ടികളെ സംസ്‌കരിച്ചത് മാതാപിതാക്കള്‍ അറിയാതെ; എവിടെയെന്നറിയില്ല, തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം ഇടപെട്ടു

കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

സിജ പി.എസ് by സിജ പി.എസ്
Nov 7, 2020, 11:13 am IST
in Kerala

പാലക്കാട്: കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയുടെ മാനസിക വിഷമം കണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ഓടിയെത്തിയത് കേരളം കാണുമ്പോള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. ക്രൂരമായ പീഡനത്തിന് ഇരയായി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിലടക്കം തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം നേതാക്കളും പോലീസും ഇടപെട്ടെന്ന്് മാതാപിതാക്കള്‍ ജന്മഭൂമിയോടു പറഞ്ഞു.  

കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ എവിടെക്കാണ് കൊണ്ടുപോകുന്നതോ സംബന്ധിച്ച് പറയുകയോ അനുവാദം ചോദിക്കുകയോ ചെയ്തിരുന്നില്ലെന്ന് അമ്മയും അച്ഛനും പറഞ്ഞു. ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ അമ്മക്ക് മകളെ ദഹിപ്പിച്ച സ്ഥലമെങ്കിലും കാണാന്‍ പറ്റി. ഞങ്ങള്‍ക്ക് അതിനും കഴിഞ്ഞില്ല.  

മൂത്തകുട്ടി മരിച്ചത് 2017 ജനുവരി 13ന്. മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് അട്ടപ്പള്ളത്തെ വീട്ടില്‍ എത്തിച്ചിരുന്നു. വീടിന് പുറകിലെ സ്ഥലത്ത് അടക്കം ചെയ്യണമെന്ന് അമ്മയും അച്ഛനും ആവശ്യപ്പെട്ടങ്കിലും എസ്ഐ ചാക്കോയും, സിപിഎം നേതാവായ സ്ഥലത്തെ എസ്‌സി പ്രമോട്ടറും എതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടിയും ഇളയകുട്ടിയും കണ്ടാല്‍ പേടിക്കുമെന്നും, പണ്ടാണ് വീടുകളില്‍ അടക്കം ചെയ്യാറുള്ളതെന്നും, ഇങ്ങിനെയൊരു കേസായിരുന്നതിനാല്‍ വീട്ടില്‍ ചെയ്യാന്‍പാടില്ലെന്നും പറഞ്ഞു. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് കഞ്ചിക്കോട്ടെ വാതക ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. അത് എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മ പറഞ്ഞു. 

മൃതദേഹം കൊണ്ടുപോകുമ്പോള്‍ കൂടെ പോവാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്ന് അച്ഛന്‍. മാര്‍ച്ച് നാലിന് രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവന്ന മൃതദേഹം അട്ടപ്പള്ളത്ത് ഒറ്റമുറി വീട്ടില്‍ അരമണിക്കൂര്‍ മാത്രമാണ് കിടത്തിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയി. അനുവാദം ചോദിക്കാതെയാണ് കൊണ്ടുപോയത്. എങ്ങോട്ടാണ് സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത് എന്നതും വ്യക്തമാക്കിയില്ല. എല്ലാം കഴിഞ്ഞ് വന്നശേഷമാണ് പാലക്കാട് ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തിലേക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞത്. പിന്നീട് കര്‍മങ്ങള്‍ ചെയ്യുന്നതിന് അസ്ഥിയും മറ്റും തന്നെങ്കിലും അത് മക്കളുടേതാണോ എന്ന് ഉറപ്പില്ലെന്നും അമ്മ ജന്മഭൂമിയോട് പറഞ്ഞു.

Tags: cpmജന്മഭൂമിwalayar case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.