Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിയന്നയില്‍ ആറിടത്ത് ഭീകരാക്രമണം; അഞ്ചു മരണം

ഫ്രാന്‍സില്‍ ഭീകരന്‍ അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 10:13 am IST
in World

വിയന്ന: യൂറോപ്പിനെ ഭീതിയിലാഴ്‌ത്തി ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഐഎസ് ഭീകരന്‍ നടത്തിയ വെടിവയ്‌പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 7 പേരുടെ നില ഗുരുതരമാണ്. ഇരുപതു വയസുകാരനായ ഭീകരനെ പോലീസ് വെടിവച്ചുകൊന്നു.

ഫ്രാന്‍സില്‍ ഭീകരന്‍ അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.  

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ) തോക്കുമായി എത്തിയ ഐഎസ് ഭീകരന്‍ വിയന്നയിലെ പ്രധാന ജൂതപ്പള്ളി( സിനഗോഗ്)ക്കു സമീപം ആറിടങ്ങളിലായി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി കാള്‍ നെഹാമ്മര്‍ പറഞ്ഞു. ചൊവ്വാഴ്ച  ഒരു മാസത്തെ കൊറോണ ലോക്ഡൗണ്‍ തുടങ്ങും മുന്‍പ് ആഘോഷിക്കാന്‍ റസ്‌റ്റോറന്റുകളിലും ബാറുകളിലും എത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം.  രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്, നെഹാമ്മര്‍ പറഞ്ഞു.

വിയന്ന ആക്രമണത്തെത്തുടര്‍ന്ന് ജനത്തിരക്കുള്ള സ്ഥലങ്ങളിലും സുപ്രധാന കേന്ദ്രങ്ങളിലും ആസ്ട്രിയന്‍ സര്‍ക്കാര്‍ നൂറു കണക്കിന് പോലീസുകാരെ  വിന്യസിച്ചിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുമുണ്ട്.

അല്‍ബേനിയന്‍ വംശജനായ, വിയന്നയില്‍ ജനിച്ചു വളര്‍ന്ന ഐഎസ് അനുഭാവിയാണ് ഭീകരനെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.  സിറിയയില്‍ പോയി ഐഎസില്‍ ചേരാന്‍ ശ്രമം നടത്തിയ 20 പേരില്‍ ഒരുവനാണ്.  

യന്ത്രത്തോക്കുകൊണ്ട് ഇയാള്‍ വെടിയുതിര്‍ക്കുന്നത് കണ്ടവരുണ്ട്. കുറഞ്ഞത് നൂറു റൗണ്ടെങ്കിലും അയാള്‍ വെടിവച്ചിട്ടുണ്ട്., ദൃക്‌സാക്ഷികള്‍  പറഞ്ഞു.  സംഭവത്തിന്റെ രണ്ടായിരത്തോളം വീഡിയോ കളാണ്  നാട്ടുകാര്‍ പോലീസിന്  കൈമാറിയിട്ടുള്ളത്.  ജനങ്ങള്‍ ഫോണുകളില്‍  എടുത്തവയാണിത്.  സംഭവത്തെ ഇന്ത്യയും ഫ്രാന്‍സും യുഎസും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

ആസ്ട്രിയയ്‌ക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യ; ഒപ്പമുണ്ട്: മോദി

ന്യൂദല്‍ഹി: വിയന്നയില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആപല്‍ഘട്ടത്തില്‍ ഇന്ത്യ ആസ്ട്രിയയ്‌ക്ക് ഒപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭീകരാക്രമണത്തില്‍ അതീവ ദുഃഖിതനാണ്. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് എന്റെ മനസും, മോദി സന്ദേശത്തില്‍ തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.