Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടെയ്‌നര്‍ കറന്‍സി വെളുപ്പിക്കാന്‍ ശബരിമലയെയും ഉപയോഗിച്ചു; തിരിമറി ദേവസ്വം ജീവനക്കാരുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും അറിവോടെ

വ്യാജ നോട്ടുകള്‍ക്ക് പകരം ലഭിച്ച ശബരിമലയില്‍ നിന്നുള്ള യഥാര്‍ത്ഥ നോട്ടുകള്‍ കള്ളപ്പണമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ഇറക്കിയത്. 'കണ്ടെയ്‌നര്‍ വ്യാജ നോട്ട്' കള്ളപ്പണമായി നല്‍കുന്നത് പിടിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളതിനാലായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 09:59 am IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ എത്തിയ കണ്ടെയ്‌നര്‍ കറന്‍സി മാറിയെടുക്കാന്‍ ശബരിമലയേയും ഉപയോഗിച്ചു. എത്തിയ പണത്തിന്റെ നല്ല ശതമാനം സഹകരണ സംഘങ്ങളില്‍ കൂടി വെളുപ്പിച്ചെടുത്തതിനു പുറമെയാണ് ശബരിമലയില്‍ ഭക്തര്‍ നല്‍കിയ പണത്തിലും കൃത്രിമം കാണിച്ചു വ്യാജ നോട്ടുകള്‍  വെളുപ്പിച്ചത്. ശബരിമലയില്‍ നിന്ന് ബാങ്കിലേക്ക് കൊണ്ടുപോകുന്ന നോട്ടുകള്‍ മാറ്റി പകരം വ്യാജ നോട്ടുകള്‍ വെച്ചാണ് തട്ടിപ്പ് നടത്തിയത്. ശബരിമലയില്‍ നിന്നുള്ള നോട്ടുകള്‍ എന്ന നിലയിലെ വിശ്വാസ്യത ഉപയോഗിച്ച് പരിശോധന ഒഴിവാക്കുകയായിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്‌നര്‍ കറന്‍സിയുടെ പിന്നിലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ട് ദുബായ്‌യില്‍ നിന്നാണ് എത്തിച്ചത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയത്. അത് അപ്രത്യക്ഷമായെന്നാണ് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ജേക്കബ് പുന്നൂസ്, സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. രാജ്യ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകുന്ന ഈ സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും നടപടി ഉണ്ടായില്ല.

ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയുടേയും അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയത്‌നമായിരുന്നു കണ്ടെയ്‌നര്‍ കറന്‍സി. സ്വര്‍ണക്കടത്തിനെ അതുമായി ബന്ധപ്പെടുത്തി കേസ് ശക്തമാക്കാനാണ് നീക്കം.

സഹകരണ ബാങ്കിലൂടെയാണ് വ്യാജ കറന്‍സിയില്‍ ഭൂരിഭാഗവും മാറിയെടുത്തത്. ചില ദേവസ്വം ജീവനക്കാരുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും അറിവോടെയായിരുന്നു ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാട്. ആയിരം കോടിയോളം രൂപ ഒരോ സീസണിലും മാറ്റിയെടുത്തു. നടവരവു മാത്രം 200 കോടിയിലധികമാണ്. അല്ലാതെ മൂവായിരത്തിലധികം കോടിയുടെ നോട്ട് ഇടപാട് ശബരിമലയില്‍ നടക്കുന്നുണ്ട്.

വ്യാജ നോട്ടുകള്‍ക്ക് പകരം ലഭിച്ച ശബരിമലയില്‍ നിന്നുള്ള യഥാര്‍ത്ഥ നോട്ടുകള്‍ കള്ളപ്പണമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ഇറക്കിയത്. ‘കണ്ടെയ്‌നര്‍ വ്യാജ നോട്ട്’ കള്ളപ്പണമായി നല്‍കുന്നത് പിടിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളതിനാലായിരുന്നു ഇത്.

ഇതുമായി ബന്ധപ്പെട്ട് ശബരിമലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കൊല്ലത്തെ ഒരു വ്യവസായി സംശയത്തിന്റെ നിഴലിലാണ്. കെ എം മാണിക്ക് ബാര്‍ കോഴ നല്‍കിയതുമായി ബന്ധപ്പെട്ടും ഇയാളുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ബാറുമായി ഒരു ബന്ധവുമില്ലാത്തയാള്‍ എന്തിന് ഇടനില നിന്ന് കോടികള്‍ കൈമാറി എന്നത് ദുരൂഹമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  റെയ്ഡ് നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും അന്ന് ലഭിച്ചില്ല.

Tags: കള്ളപ്പണംവി.എസ് അച്യുതാനന്ദന്‍കണ്ടെയ്‌നര്‍ കറന്‍സിഇഡിSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.