Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുടെ മൊഴി ജന്മഭൂമിക്ക്; മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ചകള്‍; സ്വപ്നയെ മുന്‍ പരിചയമില്ലെന്ന പിണറായി വിജയന്റെ വാദങ്ങള്‍ തകരുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 11, 2020, 08:12 am IST
in Kerala

കൊച്ചി: രാജ്യദ്രോഹ പ്രവര്‍ത്തനമായി അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രത്തില്‍ പറയുന്ന സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷടക്കമുള്ളവരും  മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ വസതിലായിരുന്നു. 2017 ല്‍ നടന്ന അത്തരം പല കൂടിക്കാഴ്ചകളിലൂടെ സ്വപ്‌നയെ മുഖ്യമന്ത്രിക്കറിയാം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:  

”2017 ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ പല സ്വകാര്യ കൂടിക്കാഴ്ചകളിലൊന്നില്‍, മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു ശിവശങ്കര്‍ ഐഎഎസ് ആയിരിക്കും യുഎഇ കോണ്‍സുലേറ്റും കേരള സര്‍ക്കാരും തമ്മിലുള്ള മുഖ്യകണ്ണിയെന്ന്. അതുമുതല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ശിവശങ്കര്‍, കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായ എന്നെ വിളിക്കുമായിരുന്നു. അതേപോലെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തെയും വിളിച്ചു. അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു.”

മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ‘സ്വകാര്യ കൂടിക്കാഴ്ചകള്‍’ ആയിരുന്നു. ‘2017 മുതല്‍’ ഇതുണ്ട്. മുഖ്യമന്ത്രി, ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. അത്തരം ഒരു യോഗത്തില്‍ ‘അനൗദ്യോഗിക’മായാണ് ശിവശങ്കറിനെ കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകളുടെ മുഖ്യകണ്ണിയായി അറിയിച്ചത്.

ഇ ഡിക്ക് സ്വപ്‌ന നല്‍കിയ മൊഴിയിലെ ഈ വിവരങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നതാണ്. വിദേശ കോണ്‍സുലേറ്റുമായുള്ള സര്‍ക്കാരിന്റെ ‘സ്വകാര്യ ഇടപാടുകള്‍, അനൗദ്യോഗികമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍ക്കാര്‍ കോണ്‍സുലേറ്റ് സമ്പര്‍ക്ക കണ്ണിയാക്കല്‍ തുടങ്ങിയവ സംഭവിച്ചോ എന്ന വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ശിവശങ്കറും ഈ കൂടിക്കാഴ്ചയും സംഭാഷണങ്ങളും  സമ്മതിച്ചതായാണ് വിവരം. എന്നാല്‍, സ്വപ്‌ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിക്ക് എന്നെ അറിയാമെന്നും സ്‌പേസ് പാര്‍ക്ക് പ്രോജക്ടിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇഡിയോട് സ്വപ്‌ന സുരേഷ് വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു അന്വേഷണ ഏജന്‍സിയായ എന്‍ഐഎയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് യുഎഇ ഔദ്യോഗിക യാത്രാ സംഘത്തില്‍ ചേര്‍ന്നതെന്ന് സ്വപ്‌നയും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌നയെ സംഘത്തില്‍ ചേര്‍ത്തതെന്ന് എം. ശിവശങ്കറും മൊഴി നല്‍കിയിട്ടുണ്ട്.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍goldcpimസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.