Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അക്ഷര ധര്‍മരസം

'വാഹീ ഗുരുസ്മരണ്‍' മൂലമന്ത്രമായ മതാത്മക ജീവനത്തില്‍ ഗുരുസമര്‍പ്പണത്തിന്റെ ഭാരതീയ ബിംബമാണ് ഗുരു അംഗദ്. ലഹണായെന്നാണ് പൂര്‍വാശ്രമനാമം. ദയാകുമാരിയുടെയും ഫേരുവിന്റെയും പുത്രനായ ലഹണ, ശൈശവ ബാല്യങ്ങളില്‍ തന്നെ പ്രകടിപ്പിച്ച ഭക്തിചിന്ത, വിസ്മയനീയമായിരുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 7, 2020, 03:00 am IST
in Samskriti

സിക്കുകാരുടെ പൂജനീയഗ്രന്ഥമായ ‘ഗ്രന്ഥ് സാഹിബി’ന്റെ വിശുദ്ധ പുറങ്ങളില്‍ ഗുരുനാനാക്ക് മുതല്‍ പരമ്പരയിലെ മഹാഗുരുക്കന്മാരുടെ ഉദാത്ത രചനകള്‍ സ്ഥാനം പിടിക്കുന്നു. നാംദേവ്, രയീദാസ്, കബീര്‍ തുടങ്ങിയ യോഗാത്മക കവികളുടെ സര്‍ഗസാക്ഷ്യങ്ങളും ഗ്രന്ഥസമ്പുടത്തെ അനുഗ്രഹിക്കുന്നുണ്ടെങ്കിലും നാനാക്കിന്റെ പിന്‍ഗാമിയും പ്രമുഖ ശിഷ്യനുമായ ഗുരു അംഗദിന്റെ ശ്രേഷ്ഠമായ രചനകള്‍ ഏറ്റവും ശ്രദ്ധേയമാണ്. ആത്മീയ പ്രത്യയങ്ങളുടെ വിശുദ്ധിലാവണ്യവും ധര്‍മാനുഗാനത്തിന്റെ അഗ്നിച്ചിറകുകളുമാണ് ആ അക്ഷര ധന്യത പൂജനീയമാക്കുന്നത്.  

‘വാഹീ ഗുരുസ്മരണ്‍’ മൂലമന്ത്രമായ മതാത്മക ജീവനത്തില്‍ ഗുരുസമര്‍പ്പണത്തിന്റെ ഭാരതീയ ബിംബമാണ് ഗുരു അംഗദ്. ലഹണായെന്നാണ് പൂര്‍വാശ്രമനാമം. ദയാകുമാരിയുടെയും ഫേരുവിന്റെയും പുത്രനായ ലഹണ, ശൈശവ ബാല്യങ്ങളില്‍ തന്നെ പ്രകടിപ്പിച്ച ഭക്തിചിന്ത, വിസ്മയനീയമായിരുന്നു. കൗമാരകാലത്തു തന്നെ ഖീബിയെ ധര്‍മപത്‌നിയായി സ്വീകരിച്ച ലഹണായ്‌ക്ക് ദാതു, ദാസു എന്നീ പുത്രന്മാരെ കൂടാതെ മരു എന്നൊരു പുത്രിയുമുണ്ടായിരുന്നു. മുഗളന്മാരുടെ അധിനിവേശത്തില്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് ലഹണാ കുടുംബ സമേതം അമൃത്‌സറിലേക്ക് പലായനമായി. ദേവീ ഉപാസനയില്‍ ബദ്ധശ്രദ്ധനായിരുന്ന ലഹണ സിക്കുമതത്തില്‍ ആകൃഷ്ടനായത് തികച്ചും യാദൃച്ഛികമായാണ്. കര്‍താര്‍പൂരില്‍ അദ്ദേഹത്തിന് ഗുരുനാനാക്കിന്റെ ദര്‍ശനം ലഭിച്ചു. ഈ സമാഗമ നിമിഷങ്ങള്‍ ലഹണായുടെ ജീവിതത്തിന് നാടകീയമായ പരിവര്‍ത്തന സന്ദേശമേകി. ലഹണായുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും സ്‌നേഹത്തിലും ഗുരു പ്രീതനായി ‘അംഗദ്’ എന്ന ദീക്ഷാനാമം നല്‍കി സ്വന്തം  

പിന്‍ഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു. അംഗദിന്റെ ആസൂത്രിതമായ കര്‍മപഥത്തില്‍ സിക്കുമതം ഏറെ പ്രചാരം നേടി. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍, ഷേര്‍ഷായുമായുള്ള യുദ്ധരംഗത്തു നിന്ന് പലായനം ചെയ്ത് ഗുരു അംഗദിനെ ശരണം പ്രാപിച്ച് അനുഗ്രഹം നേടിയ കഥയുണ്ട്.  

ഗുരുനാനാക്കിന്റെ ആത്മീയ ദര്‍ശനവും ജീവിതതത്വോപദേശവുമടങ്ങിയ രചനകള്‍ സംഗ്രഹിച്ച് സമാഹാര ഗ്രന്ഥമായി പ്രചരിപ്പിച്ചത് ഗുരു അംഗദാണ്. അംഗദിന്റെയും ദര്‍ശന ശ്രേണിയുടെ അനാവരണം ‘ഗ്രന്ഥ് സാഹിബ്’ നിര്‍വഹിക്കുന്നു. 1589 ല്‍ ഗുരു അംഗദ് ആവിഷ്‌ക്കരിച്ച ഗുരുമുഖി ലിപിയാണ് ഗ്രന്ഥം അനുധാവനം ചെയ്യുന്നത്. ശിഷ്യന്‍ അമര്‍ദാസിനെയാണ് പിന്‍ഗാമിയായി അംഗദ് സ്വീകരിച്ചത്. ജന്മവര്‍ഷത്തെക്കുറിച്ച് പക്ഷാന്തരമുണ്ടെങ്കിലും 1609 ലാണ് ഗുരുസമാധിയെന്ന് അംഗീകരിക്കപ്പെടുന്നു.  

ഭാരതീയ ധര്‍മത്തിന്റെ വിശ്വവിശാലമായ ദര്‍ശനവും ഗുരുസമര്‍പ്പണവുമാണ് അന്തര്‍ധാരയായി സിക്കു പരമ്പര സ്വീകരിക്കുന്നത്. അവരുടെ ആത്മദര്‍ശനത്തിലെ വൈവിധ്യം കാലാന്തരത്തില്‍ ഏകീഭവിക്കുന്നതായാണ് ചരിത്രം. അംഗദിന്റെ അക്ഷര ധര്‍മരസം കാലത്തിന്റെ ഗുരുമുഖമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.