Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടര്‍ച്ചയായി മികച്ച മഴ; ഹാട്രിക് നേടി കാലവര്‍ഷം, മുന്നില്‍ കോഴിക്കോടും തിരുവനന്തപുരവും

ഈ വര്‍ഷം 204.92 സെ.മീ. മഴ പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചത് 227.9 സെ.മീ. മഴയാണ്. അതായത് 9 ശതമാനം കൂടുതല്‍. 2019ല്‍ 230.98 സെ.മീ മഴയും (12.72% കൂടുതല്‍) 2018ല്‍ 251.73 സെ.മീ മഴയും (23.34% കൂടുതല്‍) ലഭിച്ചു. 2017ല്‍ 8.93 ശതമാനവും 2016ല്‍ 33.7 ശതമാനവും മഴക്കുറവാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ കാലത്ത് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 4, 2020, 12:57 pm IST
in Kerala

ഇടുക്കി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അധിക മഴ ലഭിച്ചതോടെ ഇക്കാര്യത്തില്‍ ഹാട്രിക്ക് നേടിയിരിക്കുകയാണ് കാലവര്‍ഷം എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍.  

ഈ വര്‍ഷം 204.92 സെ.മീ. മഴ പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചത് 227.9 സെ.മീ. മഴയാണ്. അതായത് 9 ശതമാനം കൂടുതല്‍. 2019ല്‍ 230.98 സെ.മീ മഴയും (12.72% കൂടുതല്‍) 2018ല്‍ 251.73 സെ.മീ മഴയും (23.34% കൂടുതല്‍) ലഭിച്ചു. 2017ല്‍ 8.93 ശതമാനവും 2016ല്‍ 33.7 ശതമാനവും മഴക്കുറവാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ കാലത്ത് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മഴ ലഭിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ്.  

തുടക്കത്തില്‍ മടിച്ചു നിന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ പാതി പിന്നിട്ടതോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ശക്തമായത്. എന്നാല്‍ 2018-ല്‍ ആദ്യം മുതല്‍ തന്നെ ശക്തമായ മഴ ലഭിക്കുകയും ജൂലൈ അവസാനത്തോടെ വലിയ ജലസംഭരണികളടക്കം നിറയുകയും ചെയ്തിരുന്നു.  

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്. രാജ്യത്ത് ലഭിക്കുന്ന മഴയുടെ 75% ലഭിക്കുന്നത് ഈ നാലു മാസങ്ങളിലാണ്. ഏറ്റവും ആദ്യം കാലവര്‍ഷം എത്തുകയും ഏറ്റവും അവസാനം പിന്‍വാങ്ങുകയും ചെയ്യുന്നത് കേരളത്തിലാണെന്നതാണ് പ്രത്യേകത. നിലവില്‍ കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ കഴിഞ്ഞ 28ന് ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും മാറുക ഈ പതിനഞ്ചോടെയാകും. പിന്നാലെ തന്നെ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴയും എത്തും.  

 മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചു

33 ശതമാനം വീതം അധിക മഴ രേഖപ്പെടുത്തിയ കോഴിക്കോടും തിരുവനന്തപുരവുമാണ് ഈ വര്‍ഷം മഴയുടെ കാര്യത്തില്‍ മുന്നിലുള്ള ജില്ലകള്‍. ഇതിനൊപ്പം തന്നെ മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചു. മഴ ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടാണ്, 18%. കണ്ണൂര്‍ -28, കോട്ടയം-24, കാസര്‍ഗോഡ്-21, പത്തനംതിട്ട-13, എറണാകുളം, പാലക്കാട് 11, ആലപ്പുഴ- 8, കൊല്ലം-6 ശതമാനവും വീതം മവ കൂടിയപ്പോള്‍ തൃശൂര്‍ 12, ഇടുക്കി-6, മലപ്പുറം- 1 ശതമാനവും വീതം മഴ കുറഞ്ഞു.    

ഒരോ ജില്ലയ്‌ക്കും ഒരോ തരത്തിലാണ് മഴയുടെ ശരാശരി അളവ് കണക്കാക്കുന്നത്. കാസര്‍ഗോഡ് ഏറ്റവും അധികം മഴ(കാലവര്‍ഷത്തില്‍ 298 സെ.മീ.) ലഭിക്കുമ്പോള്‍ മധ്യകേരളത്തില്‍ ഇതിന് 50-110 സെ.മീ. വരെ വ്യത്യാസം വരും. തിരുവനന്തപുരം ജില്ലകളിലെത്തുമ്പോള്‍ ഇത് മൂന്നിലൊന്നിലും താഴെയായി (86സെമീ വരെ) ചുരുങ്ങും. ഒരു വര്‍ഷം സംസ്ഥാനത്താകെ ലഭിക്കേണ്ടത് ശരാശരി 314.41 സെ.മീ. മഴയാണ്.

Tags: തിരുവനന്തപുരംkozhikodeRainMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.