Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാപ്പ് റോഡിലെ കൃഷി നാശം; ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു

ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 4, 2020, 12:55 pm IST
inKerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഇടുക്കി: ഗ്യാപ്പ് റോഡില്‍ ഉണ്ടായ കൃഷിനാശം സംബന്ധിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വലിയ നാശമുണ്ടായതിനാല്‍ ഏക്കറിന് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ പരമാവധി രണ്ട് ലക്ഷം നല്‍കാമെന്നാണ് കരാറുകാരന്‍ അറിയിച്ചത്.

അശാസ്ത്രീയ നിര്‍മ്മാണം മൂലം മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി വന്‍ കൃഷിനാശമുണ്ടായ മേഖലയാണിത്. ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഇതിനൊപ്പം ഒരു വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. രണ്ട് റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

മന്ത്രി എം.എം. മണി, എം.പി. ഡീന്‍ കുര്യാക്കോസ്, എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോണ്‍ട്രാക്ടര്‍, ദേശീയപാത അതോറ്ററി ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച യോഗം ഗാന്ധി ജയന്തി ദിനത്തില്‍ വിളിച്ച് ചേര്‍ത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചാണ് യോഗം വിളിച്ചത്. ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു. ജില്ലാ കളക്ടറും മന്ത്രിയും വലിയ തോതില്‍ കൃഷി നാശമുണ്ടായതായി യോഗത്തില്‍ പറഞ്ഞു. ഓണ്‍ലൈനായി കളക്ടറേറിലും ദേവികുളത്തുമായാണ് യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഹെക്ടറിന് 250000 രൂപ നിരക്കിലാണ്. ഇത് മതിയാകിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട സൗകര്യമൊരുക്കാമെന്ന് അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തും, കരാറുകാരനും ഒപ്പമുണ്ടാകും.

അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ ജില്ലാ ഭരണകൂടം നഷ്ടപരിഹാരം കരാറുകാരന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മാസങ്ങളായി കയ്‌പ്പുനീര്‍ കുടിക്കുകയാണ് കര്‍ഷകര്‍. അതേ സമയം ഇത്രയും വലിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോററ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടില്ല.

Tags: krishiidukkicultivation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.