Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാപ്പ് റോഡിലെ കൃഷി നാശം; ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു

ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 4, 2020, 12:55 pm IST
in Kerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഇടുക്കി: ഗ്യാപ്പ് റോഡില്‍ ഉണ്ടായ കൃഷിനാശം സംബന്ധിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വലിയ നാശമുണ്ടായതിനാല്‍ ഏക്കറിന് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ പരമാവധി രണ്ട് ലക്ഷം നല്‍കാമെന്നാണ് കരാറുകാരന്‍ അറിയിച്ചത്.

അശാസ്ത്രീയ നിര്‍മ്മാണം മൂലം മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി വന്‍ കൃഷിനാശമുണ്ടായ മേഖലയാണിത്. ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഇതിനൊപ്പം ഒരു വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. രണ്ട് റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

മന്ത്രി എം.എം. മണി, എം.പി. ഡീന്‍ കുര്യാക്കോസ്, എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോണ്‍ട്രാക്ടര്‍, ദേശീയപാത അതോറ്ററി ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച യോഗം ഗാന്ധി ജയന്തി ദിനത്തില്‍ വിളിച്ച് ചേര്‍ത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചാണ് യോഗം വിളിച്ചത്. ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു. ജില്ലാ കളക്ടറും മന്ത്രിയും വലിയ തോതില്‍ കൃഷി നാശമുണ്ടായതായി യോഗത്തില്‍ പറഞ്ഞു. ഓണ്‍ലൈനായി കളക്ടറേറിലും ദേവികുളത്തുമായാണ് യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഹെക്ടറിന് 250000 രൂപ നിരക്കിലാണ്. ഇത് മതിയാകിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട സൗകര്യമൊരുക്കാമെന്ന് അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തും, കരാറുകാരനും ഒപ്പമുണ്ടാകും.

അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ ജില്ലാ ഭരണകൂടം നഷ്ടപരിഹാരം കരാറുകാരന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മാസങ്ങളായി കയ്‌പ്പുനീര്‍ കുടിക്കുകയാണ് കര്‍ഷകര്‍. അതേ സമയം ഇത്രയും വലിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോററ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടില്ല.

Tags: krishiidukkicultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.