Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃദ്ധനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി, ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയില്‍

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
inKollam

ശാസ്താംകോട്ട: കുടുംബസ്വത്ത് മകന് നല്‍കാന്‍ തീരുമാനിച്ച വൃദ്ധനെ ഭാര്യയും മകളും മിലിട്ടറി ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയിലായി. മകളെയും മരുമകനെയും പോലീസ് തിരയുന്നു. നട്ടെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയിലായ വൃദ്ധന്‍ ചികിത്സയിലാണ്.

ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിളവീട്ടില്‍ സുരേന്ദ്രന്‍ (61) ആണ് ഗുണ്ടാ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ഭാര്യരുക്മിണി (55), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് നികുഞ്ജത്തില്‍ അഭിഷേക് (25), എസ്എന്‍ പുരം പടിഞ്ഞാറ്റക്കിഴക്ക് സാഗര്‍ (21), അയല്‍ക്കാരനായ കോയിക്കല്‍ തുണ്ടില്‍ വടക്കതില്‍ ശരത്കുമാര്‍ (28) എന്നിവരെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ സുരേന്ദ്രന്റെ മകള്‍ സുനിത (27), ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ ശരണ്‍ ലാല്‍ (29) എന്നിവരടക്കം പത്തോളം പ്രതികളെ ഇനി പിടികൂടാനുണ്ട്.

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മെയ് 26നായിരുന്നു സംഭവം. അന്ന് രാത്രി വാഹനം കേടായി റോഡില്‍ കിടക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍സംഘം സുരേന്ദ്രനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയത്. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം മരിച്ചെന്ന് കരുതി തൊട്ടടുത്ത കനാലിലേക്ക് വലിച്ചെറിഞ്ഞു. വാരിയെല്ല് തകര്‍ന്ന് കനാലില്‍ കിടന്ന സുരേന്ദ്രനെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

തുടക്കത്തില്‍ ഭാര്യയുടെയും മകളുടെയും പങ്ക് ബോധ്യമാകാതിരുന്ന പോലീസ് ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്. ഇതിനിടെ കൃത്യത്തില്‍ പങ്കെടുത്ത സംഘത്തെ മരുമകന്‍ ശരണ്‍ ലാല്‍ കേരളത്തിന് പുറത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. മിലിട്ടറി ഉദ്യോഗസ്ഥനായ ശരണും ഭാര്യയും പ്രതിസ്ഥാനത്തു വന്നതോടെ മിലിട്ടറി ക്യാമ്പില്‍ നിന്നും ഒളിവില്‍ പോയിരിക്കുകയാണ്.

ഇവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ശൂരനാട് സിഐ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും.

Tags: കൊലപാതകംarrestwifecrimeoldage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.