Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃദ്ധനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി, ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയില്‍

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
in Kollam

ശാസ്താംകോട്ട: കുടുംബസ്വത്ത് മകന് നല്‍കാന്‍ തീരുമാനിച്ച വൃദ്ധനെ ഭാര്യയും മകളും മിലിട്ടറി ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയിലായി. മകളെയും മരുമകനെയും പോലീസ് തിരയുന്നു. നട്ടെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയിലായ വൃദ്ധന്‍ ചികിത്സയിലാണ്.

ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിളവീട്ടില്‍ സുരേന്ദ്രന്‍ (61) ആണ് ഗുണ്ടാ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ഭാര്യരുക്മിണി (55), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് നികുഞ്ജത്തില്‍ അഭിഷേക് (25), എസ്എന്‍ പുരം പടിഞ്ഞാറ്റക്കിഴക്ക് സാഗര്‍ (21), അയല്‍ക്കാരനായ കോയിക്കല്‍ തുണ്ടില്‍ വടക്കതില്‍ ശരത്കുമാര്‍ (28) എന്നിവരെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ സുരേന്ദ്രന്റെ മകള്‍ സുനിത (27), ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ ശരണ്‍ ലാല്‍ (29) എന്നിവരടക്കം പത്തോളം പ്രതികളെ ഇനി പിടികൂടാനുണ്ട്.

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മെയ് 26നായിരുന്നു സംഭവം. അന്ന് രാത്രി വാഹനം കേടായി റോഡില്‍ കിടക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍സംഘം സുരേന്ദ്രനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയത്. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം മരിച്ചെന്ന് കരുതി തൊട്ടടുത്ത കനാലിലേക്ക് വലിച്ചെറിഞ്ഞു. വാരിയെല്ല് തകര്‍ന്ന് കനാലില്‍ കിടന്ന സുരേന്ദ്രനെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

തുടക്കത്തില്‍ ഭാര്യയുടെയും മകളുടെയും പങ്ക് ബോധ്യമാകാതിരുന്ന പോലീസ് ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്. ഇതിനിടെ കൃത്യത്തില്‍ പങ്കെടുത്ത സംഘത്തെ മരുമകന്‍ ശരണ്‍ ലാല്‍ കേരളത്തിന് പുറത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. മിലിട്ടറി ഉദ്യോഗസ്ഥനായ ശരണും ഭാര്യയും പ്രതിസ്ഥാനത്തു വന്നതോടെ മിലിട്ടറി ക്യാമ്പില്‍ നിന്നും ഒളിവില്‍ പോയിരിക്കുകയാണ്.

ഇവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ശൂരനാട് സിഐ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും.

Tags: oldageകൊലപാതകംarrestwifecrime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.