Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃദ്ധനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി, ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയില്‍

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
in Kollam

ശാസ്താംകോട്ട: കുടുംബസ്വത്ത് മകന് നല്‍കാന്‍ തീരുമാനിച്ച വൃദ്ധനെ ഭാര്യയും മകളും മിലിട്ടറി ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയിലായി. മകളെയും മരുമകനെയും പോലീസ് തിരയുന്നു. നട്ടെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയിലായ വൃദ്ധന്‍ ചികിത്സയിലാണ്.

ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിളവീട്ടില്‍ സുരേന്ദ്രന്‍ (61) ആണ് ഗുണ്ടാ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ഭാര്യരുക്മിണി (55), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് നികുഞ്ജത്തില്‍ അഭിഷേക് (25), എസ്എന്‍ പുരം പടിഞ്ഞാറ്റക്കിഴക്ക് സാഗര്‍ (21), അയല്‍ക്കാരനായ കോയിക്കല്‍ തുണ്ടില്‍ വടക്കതില്‍ ശരത്കുമാര്‍ (28) എന്നിവരെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ സുരേന്ദ്രന്റെ മകള്‍ സുനിത (27), ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ ശരണ്‍ ലാല്‍ (29) എന്നിവരടക്കം പത്തോളം പ്രതികളെ ഇനി പിടികൂടാനുണ്ട്.

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മെയ് 26നായിരുന്നു സംഭവം. അന്ന് രാത്രി വാഹനം കേടായി റോഡില്‍ കിടക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍സംഘം സുരേന്ദ്രനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയത്. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം മരിച്ചെന്ന് കരുതി തൊട്ടടുത്ത കനാലിലേക്ക് വലിച്ചെറിഞ്ഞു. വാരിയെല്ല് തകര്‍ന്ന് കനാലില്‍ കിടന്ന സുരേന്ദ്രനെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

തുടക്കത്തില്‍ ഭാര്യയുടെയും മകളുടെയും പങ്ക് ബോധ്യമാകാതിരുന്ന പോലീസ് ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്. ഇതിനിടെ കൃത്യത്തില്‍ പങ്കെടുത്ത സംഘത്തെ മരുമകന്‍ ശരണ്‍ ലാല്‍ കേരളത്തിന് പുറത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. മിലിട്ടറി ഉദ്യോഗസ്ഥനായ ശരണും ഭാര്യയും പ്രതിസ്ഥാനത്തു വന്നതോടെ മിലിട്ടറി ക്യാമ്പില്‍ നിന്നും ഒളിവില്‍ പോയിരിക്കുകയാണ്.

ഇവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ശൂരനാട് സിഐ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും.

Tags: കൊലപാതകംarrestwifecrimeoldage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.