Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്: സിപിഎം നേതാവ് കാരാട്ട് ഫൈസല്‍ പിടിയില്‍; പണം സ്വരൂപിച്ച മുഖ്യ കണ്ണി; കോടിയേരി സഞ്ചരിച്ച കൂപ്പര്‍ കാറുടമ

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലും ആശുപതി ഉള്‍പ്പെടെ സ്ഥാപനങ്ങളിലും നിന്ന് രേഖകള്‍ റെയ്ഡില്‍ പിടിച്ച് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ കൊണ്ടുവന്നു. ഇവിടെ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Oct 2, 2020, 08:48 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തില്‍ സ്വര്‍ണം വാങ്ങാന്‍ പണം നിക്ഷേപിച്ചവരില്‍ പ്രമുഖന്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ വീടുവളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു വിനിയോഗിച്ച സ്വര്‍ണക്കള്ളക്കടത്ത് ഹവാലാ ഇടപാടുകളില്‍ പ്രധാനിയാണ് സിപിഎം നേതാവുകൂടിയായ ഫൈസലെന്ന് കസ്റ്റംസ് കണ്ടെത്തി.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലും ആശുപതി ഉള്‍പ്പെടെ സ്ഥാപനങ്ങളിലും നിന്ന് രേഖകള്‍ റെയ്ഡില്‍ പിടിച്ച് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ കൊണ്ടുവന്നു. ഇവിടെ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.

കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ കൗണ്‍സിലറും, ഉന്നത സിപിഎം നേതാക്കളുടെ സന്തതസഹചാരിയുമാണ് കാരാട്ട് ഫൈസല്‍. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്. ഇയാളുടെ ആഡംബരക്കാറായ മിനി കൂപ്പറിലാണ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 2017 ല്‍ പാര്‍ട്ടിയുടെ ‘ജനജാഗ്രതാ യാത്ര നടത്തി വിവാദമുണ്ടാക്കിയത്.

ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ പല ഉന്നതരിലേക്കും അന്വേഷണം എത്തിക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന്റെ  മൊഴിയിലാണ് ഫൈസലിന് ഈ സ്വര്‍ണക്കടത്തിലെ ബന്ധം തിരിച്ചറിഞ്ഞത്. മുമ്പ് പലവട്ടം വന്‍ തോതില്‍ സ്വര്‍ണം കടത്തിയതിന് ഫൈസല്‍ പിടിയിലായിട്ടുണ്ട്. കോടികള്‍ പിഴയൊടുക്കി രക്ഷപ്പെടുകയും ഇടപാട് തുടരുകയുമായിരുന്നു.

കോണ്‍സുലേറ്റ് വഴി ആദ്യം കടത്തിയ  80 കിലോ സ്വര്‍ണത്തില്‍ അധികവുമെത്തിയത് കാരാട്ട് ഫൈസലിനാണ്. സ്വര്‍ണം വാങ്ങാന്‍ ഫൈസല്‍ ഇടപാടു സംഘത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി. ഒരു എംഎല്‍എയുടെ അനുയായിയായി സ്വര്‍ണക്കടത്ത് രംഗത്തേക്ക് എത്തിയ ഫൈസല്‍ വലിയ സാമ്രാജ്യം തന്നെ സൃഷ്ടിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് ആസൂത്രണം, പണസമാഹരണം, വില്‍പ്പന, എതിര്‍ സംഘങ്ങളെ ഒതുക്കല്‍ തുടങ്ങി ആദ്യാവസാന കാര്യങ്ങളില്‍ മുഖ്യ പങ്ക്  ഫൈസലിനുണ്ട്. വിദേശത്തു നിന്ന് സ്വര്‍ണമെത്തിക്കാന്‍ കെ.ടി. റമീസിന് പണം ലഭ്യമാക്കിയത് ഏറെയും കാരാട്ട് ഫൈസലാണ്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്് വിഭാഗമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിച്ചു.

Tags: cpmസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.