Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധത്തിന്റെ അവസ്ഥ കാണൂ…; ഈ സ്രവപരിശോധനാ കിയോസ്‌ക്കുകള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ നേര്‍ക്കാഴ്ച

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.

കെ. സതീശന്‍ by കെ. സതീശന്‍
Oct 2, 2020, 08:38 am IST
in Kerala
കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കണ്ണൂര്‍: കൊറോണ സ്രവ പരിശോധനയ്‌ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കിയോസ്‌ക്കുകളുടെ അവസ്ഥ സംസ്ഥാനത്തെ കൊറോണ പ്രതിരോധം എത്രമാത്രം തകര്‍ന്നു എന്നതിന്റേയും ആരോഗ്യവകുപ്പിന്റെ ക്രൂരമായ അനാസ്ഥയുടേയും നേര്‍ക്കാഴ്ച.

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.  

സ്രവപരിശോധനയ്‌ക്കിടെയുണ്ടാകാന്‍ സാധ്യതയുള്ള രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷിതമാര്‍ഗമായാണ് പ്രത്യേക കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതെ,  പ്രത്യേക ക്യാബിനകത്ത് നിന്ന് ഗ്ലൗസ് ഉപയോഗിച്ചാണ് സ്രവം ശേഖരിക്കുക.  

കൊറോണ ബാധിതരായ രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന വാര്‍ഡ്  ആശുപത്രിയുടെ പിന്നിലുള്ള റോട്ടറി വാര്‍ഡിലേക്ക് മാറ്റിയതോടയാണ് കിയോസ്‌ക് ഉപയോഗിക്കുന്നത് നിര്‍ത്തിയത്. കിയോസ്‌ക്കുകള്‍ പുതിയ വാര്‍ഡിലേക്ക് മാറ്റിയില്ല. കിയോസ്‌ക് മാറ്റാനുള്ള വാഹന സൗകര്യം ജില്ലാ ആശുപത്രിയില്‍ത്തന്നെ ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള നീക്കമുണ്ടായിട്ടില്ല.  

കൊറോണ വാര്‍ഡിനോട് ചേര്‍ന്ന മുറിയില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ സ്രവപരിശോധന. സ്രവപരിശോധനയ്‌ക്കെത്തുന്ന രോഗിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം സംശയിക്കുന്ന ഒരാള്‍ എത്തിയാല്‍ വൈകുന്നേരം വരെ ആശുപത്രിയില്‍ തങ്ങേണ്ടി വരുന്നു. കൂടുതല്‍ സമയം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ കൂടെ വന്നവര്‍ക്കും വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. ജില്ലാ ആശുപത്രിയിലുള്ള നിരവധി ജീവനക്കാരില്‍ പലരും ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലാണ്.  

അതേസമയം, കിയോസ്‌ക്കുകള്‍ ഉപയോഗ ശൂന്യമായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നും വാഹനസൗകര്യമില്ലാത്തതാണ് തടസമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Tags: keralaകേരള സര്‍ക്കാര്‍കൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.