Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധത്തിന്റെ അവസ്ഥ കാണൂ…; ഈ സ്രവപരിശോധനാ കിയോസ്‌ക്കുകള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ നേര്‍ക്കാഴ്ച

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.

കെ. സതീശന്‍byകെ. സതീശന്‍
Oct 2, 2020, 08:38 am IST
inKerala
കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കണ്ണൂര്‍: കൊറോണ സ്രവ പരിശോധനയ്‌ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കിയോസ്‌ക്കുകളുടെ അവസ്ഥ സംസ്ഥാനത്തെ കൊറോണ പ്രതിരോധം എത്രമാത്രം തകര്‍ന്നു എന്നതിന്റേയും ആരോഗ്യവകുപ്പിന്റെ ക്രൂരമായ അനാസ്ഥയുടേയും നേര്‍ക്കാഴ്ച.

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.  

സ്രവപരിശോധനയ്‌ക്കിടെയുണ്ടാകാന്‍ സാധ്യതയുള്ള രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷിതമാര്‍ഗമായാണ് പ്രത്യേക കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതെ,  പ്രത്യേക ക്യാബിനകത്ത് നിന്ന് ഗ്ലൗസ് ഉപയോഗിച്ചാണ് സ്രവം ശേഖരിക്കുക.  

കൊറോണ ബാധിതരായ രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന വാര്‍ഡ്  ആശുപത്രിയുടെ പിന്നിലുള്ള റോട്ടറി വാര്‍ഡിലേക്ക് മാറ്റിയതോടയാണ് കിയോസ്‌ക് ഉപയോഗിക്കുന്നത് നിര്‍ത്തിയത്. കിയോസ്‌ക്കുകള്‍ പുതിയ വാര്‍ഡിലേക്ക് മാറ്റിയില്ല. കിയോസ്‌ക് മാറ്റാനുള്ള വാഹന സൗകര്യം ജില്ലാ ആശുപത്രിയില്‍ത്തന്നെ ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള നീക്കമുണ്ടായിട്ടില്ല.  

കൊറോണ വാര്‍ഡിനോട് ചേര്‍ന്ന മുറിയില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ സ്രവപരിശോധന. സ്രവപരിശോധനയ്‌ക്കെത്തുന്ന രോഗിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം സംശയിക്കുന്ന ഒരാള്‍ എത്തിയാല്‍ വൈകുന്നേരം വരെ ആശുപത്രിയില്‍ തങ്ങേണ്ടി വരുന്നു. കൂടുതല്‍ സമയം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ കൂടെ വന്നവര്‍ക്കും വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. ജില്ലാ ആശുപത്രിയിലുള്ള നിരവധി ജീവനക്കാരില്‍ പലരും ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലാണ്.  

അതേസമയം, കിയോസ്‌ക്കുകള്‍ ഉപയോഗ ശൂന്യമായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നും വാഹനസൗകര്യമില്ലാത്തതാണ് തടസമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Tags: keralaകേരള സര്‍ക്കാര്‍കൊറോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.