Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ തന്നെ വേണം

വയനാടിന്റെ മദ്ധ്യഭാഗത്തുള്ള മടക്കിമല എന്ത്‌കൊണ്ടും മെഡിക്കല്‍ കോളേജിന് അനിയോജ്യമായ സ്ഥലമാണെന്ന് ബിജെപി മൈനോരിറ്റി മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ ഉണ്ണി ജോസഫ്. മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 03:01 pm IST
in Wayanad
മെഡിക്കല്‍ കോളേജ് ഭൂമി

മെഡിക്കല്‍ കോളേജ് ഭൂമി

കല്‍പ്പറ്റ: വയനാടിന്റെ മദ്ധ്യഭാഗത്തുള്ള മടക്കിമല എന്ത്‌കൊണ്ടും മെഡിക്കല്‍ കോളേജിന് അനിയോജ്യമായ സ്ഥലമാണെന്ന് ബിജെപി മൈനോരിറ്റി മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ ഉണ്ണി ജോസഫ്.  മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്നും അദ്ദേഹം പറഞ്ഞു. 

മാനന്തവാടി, ബത്തേരി, വെത്തിരി താലൂക്കുകളിലെ പുറം അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും മടക്കി മലയിലേക്ക് തുല്യ ദൂരമാണ് ഉള്ളത്. ഒരു ക്വിന്റല്‍ മണ്ണു പോലും ഇവിടെ ഇടിഞ്ഞു വീണിട്ടില്ല. നാളിതുവരെ കൊടുങ്കാറ്റില്‍ ഒരു മരം പോലും കടപുഴകി വീണിട്ടുമില്ല, പുഴകളിലേക്കോ, മറ്റു ജനവാസ കേന്ദ്രങ്ങളിലെ ജല ശ്രോതസ്സുകളിലേക്കോ ആസ്പത്രി മാലിന്യങ്ങള്‍ ഒഴുകി എത്താനുള്ള സാധ്യയും ഇല്ല.  മടക്കി മലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നില്ലായെങ്കില്‍ സര്‍ക്കാറിന് വിട്ടുകിട്ടിയ 50 ഏക്കര്‍ സ്ഥലം, സര്‍ക്കാറും സ്ഥലം ഉടമയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ അനുസരിച്ച് ഉടമക്ക് തിരിച്ച് നിരുപാധികം വിട്ടുകൊടുക്കേണ്ടി വരും. ഈ വിചിത്രമായ കരാര്‍ വ്യവസ്ഥ തോട്ടം നിയമങ്ങളെ മറി കടന്നു കൊണ്ട് മരം മുറിക്കാനുള്ള ഒരു തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

വയനാട് ജില്ലയിലെ  തെക്കുകിഴക്കെ മൂലക്ക് ആണ് വിംസ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടി, കല്‍പറ്റ ബത്തേരി താലൂക്കുകളുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വിംസില്‍ എത്താന്‍ 60:80 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരും. ഈ സ്ഥലത്തേക്ക് റോഡ് സൗകര്യം കുറവാണ്.വിംസ് മെഡിക്കല്‍ കോളേജ്  കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍  ഒരു കെട്ടിട സമുച്ചയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിപ്പെടാനുള്ള ദുരിതവും, വാഹന പാര്‍ക്കിങ്ങ് സൗകര്യത്തിന്റെ അഭാവവും ചിന്തിക്കേണ്ട വിഷയമാണ്. മാത്രമല്ല പരിസ്ഥിതി ലോല പ്രദേശങ്ങളോട് അടുത്താണ് ഈ പ്രദേശം. അതിനാല്‍ തന്നെ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതും നിര്‍മ്മാണവും ഗവ. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്ന് ഉറപ്പില്ല. 

നിലവിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഫര്‍ണ്ണിച്ചറുകള്‍, മുതലായവയുടെ ഗുണനിലവാരവും മറ്റും ഇനിയും ദുരൂഹമായി തന്നെ നില്‍ക്കുകയാണ്.  മെഡിക്കല്‍ കോളേജ് വരുമ്പോള്‍ നിലവിലുള്ള അറ്റന്‍ഡര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള സ്റ്റാഫുകളെ നിലനിറുത്തണം എന്നാണ് പറയുന്നത്. അപ്പോള്‍ അവരുടെ യോഗ്യതകള്‍ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് തീരുമാനിക്കുക.  കൂടാതെ പുറത്തു തൊഴില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാധ്യതയും വരും. വില നിശ്ചയത്തിന്റെ മാനദണ്ഡങ്ങള്‍ ദുരൂഹവും, വന്‍ അഴിമതിക്ക് അവസരം ഒരുക്കുന്നതും ആണ്. വിംസില്‍ നിന്നും മാലിന്യങ്ങള്‍ കുടിവെള്ള ശ്രോതസായ കാരാപ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്നു എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വേണമെന്ന് ഉണ്ണി ജോസഫ് പറഞ്ഞു.

Tags: Medical Collegeവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.