Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; ക്ഷേത്രത്തിലെ എല്ലാ വിഗ്രഹങ്ങളേയും നശിപ്പിച്ച് മസ്ജിദാക്കി മാറ്റി

'ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം. അല്ലെങ്കില്‍ അവര്‍ നരകത്തീയില്‍ പതിക്കും' എന്ന് ഈ മാസം ആദ്യം പ്രസ്താവിച്ചത് സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 08:57 am IST
in World

ന്യൂദൽഹി: പാകിസ്ഥാനില്‍ 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന 55 മത്തെ സംഭവം.  

ഈ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.  

ഹിന്ദു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോവുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും നിര്‍ബാധം നടന്നു വരികയാണ്. 102 ഓളം ഹിന്ദുക്കള്‍ മതം മാറ്റത്തിന് വിധേയമായി എന്ന് ജൂണ്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ‘ഒരു ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന എല്ലാ വിഗ്രഹങ്ങളേയും നശിപ്പിച്ചിട്ട്, അതിനെ ഒരു മസ്ജിദായി മാറ്റുകയുണ്ടായി’. ജിഹാദ് വാച്ച് എന്ന വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

‘ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം. അല്ലെങ്കില്‍ അവര്‍ നരകത്തീയില്‍ പതിക്കും’ എന്ന് ഈ മാസം ആദ്യം പ്രസ്താവിച്ചത് സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയാണ്. ഹിന്ദുക്കളും സിഖുകാരുമായ കാഫിറുകളോടുള്ള മുസ്ലീങ്ങളുടെ പെരുമാറ്റം ഈ മനോഭാവത്തിന്റെ പ്രകടനമാണ്. ‘മറ്റെല്ലാറ്റിനെക്കാളും വളരെ മികച്ച മതമാണ് ഇസ്ലാം’ എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇസ്ലാമിലേക്കുള്ള ഇത്തരം മതം മാറ്റം, കാഫിറുകളോട് കാട്ടുന്ന ഒരു ദയാവായ്‌പ്പാണ് എന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു.  

അവിശ്വാസികളുടെ നേരെയുള്ള പാകിസ്ഥാനിലെ ഈ അതിക്രമം കുടിയേറ്റത്തിലൂടെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് വെളിച്ചം കണ്ട ഒരു റിപ്പോര്‍ട്ടില്‍, വെളിപ്പെട്ടത് ബ്രിട്ടണിലെ സിഖ് പെണ്‍കുട്ടികളെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബലാല്‍സംഗ ഗ്യാങ്ങുകള്‍ തന്നെ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. എന്നാല്‍ രാഷ്‌ട്രീയ ശരികളുടെ പേരില്‍ ഇത് തള്ളിക്കളയുകയാണ് ബ്രിട്ടീഷ് പോലീസ് ചെയ്തത്.  

ഇപ്പോള്‍  സിഖ് പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകപ്പെട്ട സംഭവം കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ പാകിസ്ഥാനില്‍ നടക്കുന്ന അന്‍പത്തി അഞ്ചാമത്തെ കേസാണ് എന്ന്  ഇന്ത്യന്‍ എക്‌സ്പ്രസ്സ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു.    

തന്റെ മകള്‍ ബുല്‍ബൗള്‍ കൗറിനെ ഇസ്ലാമിലേക്ക് മതം മാറ്റി എന്ന് ഭയപ്പെടുന്നതായി ചരിത്ര പ്രസിദ്ധമായ പഞ്ചാ സാഹിബ് ഗുരുദ്വാരയിലെ പ്രമുഖ ഗ്രന്ഥിയായ പ്രീതം സിങ്ങ് വിലപിക്കുന്നു. ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റി, ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. പതിനഞ്ച് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്.  

കമ്മിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ഇങ്ങനെ മതം മാറ്റപ്പെട്ട ഡസന്‍ കണക്കിന് സിഖ് പെണ്‍കുട്ടികളില്‍ അവസാനത്തെ കുട്ടിയാണ് ബുല്‍ബൗള്‍ കൗര്‍. എന്നാല്‍ അവരില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഡിഎസ്ജിഎംസിയുടെ പ്രസിഡണ്ട് മഞ്ജിന്ദര്‍ സിങ്ങ് സിര്‍സ ആരോപിക്കുന്നു.

Tags: CAAZakat FoundationMaulana Kalim Siddiquiconversionപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

പുതിയ വാര്‍ത്തകള്‍

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.